നടി ആക്രമിക്കപ്പെട്ട സംഭവം; തുടരന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നടിയുടെ കത്ത്! സംവിധായകൻ ബാലചന്ദ്രകുമാറിൻ്റെ വെളിപ്പെടുത്തലിൻ്റെ പശ്ചാത്തലത്തിലാണ് കത്തയച്ചത്. രണ്ടാം പബ്ലിക് പ്രോസിക്യൂട്ടറുടെ രാജിയിൽ ആശങ്കയുണ്ടെന്നും കത്തിൽ വ്യക്തമാക്കുന്നുണ്ട്. കൊച്ചിയിൽ ആക്രമിക്കപ്പെട്ട കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് അക്രമിക്കപ്പെട്ട നടി മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി. നടൻ ദിലീപിനെതിരെ സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലിൽ ക്രിമിനൽ ചട്ടപ്രകാരം തുടരന്വേഷണത്തിനുള്ള നടപടികൾ പോലീസ് സ്വീകരിച്ചിരുന്നു.
എന്നാൽ വിചാരണ നിർത്തിവെക്കണമെന്ന പോലീസിൻ്റെ ആവശ്യത്തിൽ വിചാരണക്കോടതി തീരുമാനമെടുത്തില്ല. ഈ സാഹചര്യത്തിലാണ് നടി മുഖ്യമന്ത്രിക്ക് കത്തയച്ചത്. കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് നടി മുഖ്യമന്ത്രിക്ക് കത്തയച്ചത്. രണ്ടാമത്തെ പ്രോസിക്യൂട്ടർ രാജിവെച്ചത് ആശങ്കയുണ്ടാക്കുന്നതാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. "ജാമ്യത്തിൽ ഇറങ്ങിയപ്പോൾ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ അദ്ദേഹത്തിന് ലഭിച്ചിരുന്നു. ഇതിന് താൻ സാക്ഷിയാണ്. ഒരു വിഐപി മുഖേനെയാണ് ദൃശ്യങ്ങൾ കൈമാറിയത്. ദിലീപിൻ്റെ സഹോദരൻ, സഹോദരിയുടെ ഭർത്താവ് ഉൾപ്പെടെയുള്ളവർ ഈ ദൃശ്യങ്ങൾ കണ്ടു.
ഇതിന് താൻ സാക്ഷിയാണ്. ദൃശ്യങ്ങൾ കാണാൻ തന്നെ വിളിച്ചെങ്കിലും എന്താണ് ദൃശ്യമെന്ന് മനസിലാക്കിയതിനാൽ ഒഴിവാകുകയായിരുന്നു" - എന്നും ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ സംവിധായകൻ പറഞ്ഞിരുന്നു. വെളിപ്പെടുത്തലുകളിൽ അന്വേഷണം വേണമെന്ന് മുഖ്യമന്ത്രിയോട് ബാലചന്ദ്രകുമാർ ആവശ്യപ്പെട്ടിരുന്നു. നടിയെ ആക്രമിച്ചതിൻ്റെ ദൃശ്യങ്ങൾ ദിലീപ് കണ്ടിരുന്നുവെന്നാണ് ബാലചന്ദ്രകുമാർ അവകാശപ്പെടുന്നത്. 2022 ഫെബ്രുവരി 16ന് മുൻപ് കേസിൻ്റെ വിചാരണ പൂർത്തിയാക്കാനിരിക്കെയാണ് പുതിയ വെളിപ്പെടുത്തലുണ്ടായത്.
ഈ സാഹചര്യത്തിലാണ് നടി മുഖ്യമന്ത്രിക്ക് കത്തയച്ചത്. കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് നടി മുഖ്യമന്ത്രിക്ക് കത്തയച്ചത്. രണ്ടാമത്തെ പ്രോസിക്യൂട്ടർ രാജിവെച്ചത് ആശങ്കയുണ്ടാക്കുന്നതാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. "ജാമ്യത്തിൽ ഇറങ്ങിയപ്പോൾ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ അദ്ദേഹത്തിന് ലഭിച്ചിരുന്നു. ഇതിന് താൻ സാക്ഷിയാണ്. ഒരു വിഐപി മുഖേനെയാണ് ദൃശ്യങ്ങൾ കൈമാറിയത്.
കേസിലെ പ്രതി പൾസർ സുനി പകർത്തിയ ദൃശ്യങ്ങൾ ദിലീപിൻ്റെ കയ്യിലെത്തിയത് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ രംഗത്തുവന്നിരുന്നു. കൊച്ചിയിൽ ആക്രമിക്കപ്പെട്ട കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് അക്രമിക്കപ്പെട്ട നടി മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി. സംവിധായകൻ ബാലചന്ദ്രകുമാറിൻ്റെ വെളിപ്പെടുത്തലിൻ്റെ പശ്ചാത്തലത്തിലാണ് കത്തയച്ചത്. രണ്ടാം പബ്ലിക് പ്രോസിക്യൂട്ടറുടെ രാജിയിൽ ആശങ്കയുണ്ടെന്നും കത്തിൽ വ്യക്തമാക്കുന്നുണ്ട്.
Find out more: