സിപിഎം തോൽവി സമ്മതിച്ചു! ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നാല് റൗണ്ട് പിന്നിട്ടപ്പോഴേക്കും തന്നെ ഉമാ തോമസിനോട് പരാജയം സമ്മതിച്ച് സിപിഎം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ രംഗത്തുവന്നു. തൃക്കാക്കരയിലെ ജനവിധി പുറത്തുവരുന്നതിന് മുൻപ് തന്നെ തോൽവി സമ്മതിച്ച് സിപിഎം. സ്ഥാനാർത്ഥി നിർണയം തെരഞ്ഞെടുപ്പ് ഫലത്തെ ബാധിച്ചിട്ടില്ല. ഭരണത്തിന്റെ വിലയിരുത്തലാകും തെരഞ്ഞെടുപ്പ് ഫലമെന്ന് ആരും പറഞ്ഞിട്ടില്ലെന്നും സിപിഎം ജില്ലാ സെക്രട്ടറി പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതമാണ്. തൃക്കാക്കരയിൽ തോൽക്കുന്നത് ക്യാപ്റ്റനല്ല, ജില്ലാ കമ്മിറ്റിയാണ് തെരഞ്ഞെടുപ്പ് നയിച്ചതെന്നും അദ്ദേഹം പറഞ്ഞു.
തൃക്കാക്കര തെരഞ്ഞെടുപ്പ് ഫലം ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് കോടിയേരി പറഞ്ഞിട്ടില്ലെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു. അതിന് പുറമെ, മുഖ്യമന്ത്രി നേരിട്ട് തെരഞ്ഞെടുപ്പ് നയിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് നയിച്ചത് ഞങ്ങളാണ്. തങ്ങൾ ആവശ്യപ്പെട്ടതനുസരിച്ചാണ് മുഖ്യമന്ത്രി പരിപാടിക്കെത്തിയത്. സംസ്ഥാന സർക്കാരിന്റെ വിലയിരുത്തല്ല തെരഞ്ഞെടുപ്പ് ഫലം എന്നും അദ്ദേഹം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കുള്ള മറുപടിയായി പറഞ്ഞു. 'ഒരു മാസക്കാലം ഞങ്ങൾ നടത്തിയ പ്രവർത്തനങ്ങളുടെ രീതി നോക്കുമ്പോൾ ഒരു കാരണവശാലം ഇത്തരമൊരു ഫലം പ്രതീക്ഷിച്ചിരുന്നില്ല. സ്വാഭാവികമായും തിരിച്ചടി പരിശോധിക്കും. എൽഡിഎഫ് ഒരു സ്ഥാനാർഥിയെ മാത്രമേ നിശ്ചയിച്ചിട്ടുള്ളൂ.
അത് ജോ ജോസഫാണ്. വോട്ടുകൾ ലഭ്യമാക്കുന്നതിൽ പാർട്ടി പ്രവർത്തനങ്ങളിൽ ഒരു വീഴ്ചയും വന്നിട്ടില്ല. എന്നാൽ വ്യത്യസ്തമായ ഒരു ജനവിധി ഉണ്ടായിരിക്കുന്നു', ജില്ലാ സെക്രട്ടറി സി എൻ മോഹനൻ പറഞ്ഞു. അതിന് പുറമെ, മുഖ്യമന്ത്രി നേരിട്ട് തെരഞ്ഞെടുപ്പ് നയിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് നയിച്ചത് ഞങ്ങളാണ്. തങ്ങൾ ആവശ്യപ്പെട്ടതനുസരിച്ചാണ് മുഖ്യമന്ത്രി പരിപാടിക്കെത്തിയത്. സംസ്ഥാന സർക്കാരിന്റെ വിലയിരുത്തല്ല തെരഞ്ഞെടുപ്പ് ഫലം എന്നും അദ്ദേഹം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കുള്ള മറുപടിയായി പറഞ്ഞു.
അങ്ങനെ പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അവകാശപ്പെട്ടിട്ടില്ല. ഇതൊരു ഉപതെരഞ്ഞെടുപ്പാണ്. നൂറ് സീറ്റാക്കാൻ തങ്ങൾ പ്രചാരണം നടത്തി എന്നത് ശരിയാണെന്നും സിപിഎം ജില്ലാ സെക്രട്ടറി പറഞ്ഞു. സർക്കാരിന്റെ പ്രവർത്തനം വിലയിരുത്താൻ ഇത് സംസ്ഥാന തെരഞ്ഞെടുപ്പല്ല. തങ്ങൾ ആവശ്യപ്പെട്ടതനുസരിച്ചാണ് മുഖ്യമന്ത്രി പരിപാടിക്കെത്തിയത്. സംസ്ഥാന സർക്കാരിന്റെ വിലയിരുത്തല്ല തെരഞ്ഞെടുപ്പ് ഫലം എന്നും അദ്ദേഹം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കുള്ള മറുപടിയായി പറഞ്ഞു. 'ഒരു മാസക്കാലം ഞങ്ങൾ നടത്തിയ പ്രവർത്തനങ്ങളുടെ രീതി നോക്കുമ്പോൾ ഒരു കാരണവശാലം ഇത്തരമൊരു ഫലം പ്രതീക്ഷിച്ചിരുന്നില്ല. സ്വാഭാവികമായും തിരിച്ചടി പരിശോധിക്കും. എൽഡിഎഫ് ഒരു സ്ഥാനാർഥിയെ മാത്രമേ നിശ്ചയിച്ചിട്ടുള്ളൂ.
Find out more: