പൂജാരി അർധനഗ്നനായി നിൽക്കുമ്പോൾ ഭക്തർ മാന്യമായ വസ്ത്രം ധരിക്കണമെന്ന് പറയുന്നതെന്തിനെന്ന് തൃപ്തി ദേശായി അഭിപ്രായപ്പെട്ടു. ഷിർദിസായി ബാബ സൻസ്താന്റെ നടപടികളെ ചോദ്യം ചെയ്താണ് തൃപ്തി ദേശായി രംഗത്തെത്തിയിരിക്കുന്നത്. പൂജാരി അർധനഗ്നനായി ക്ഷേത്രത്തിൽ നിൽക്കുമ്പോൾ ഭക്തർ മാത്രം മാന്യമായി വസ്ത്രം ധരിക്കണമെന്ന് പറയുന്നതിൽ എന്ത് കാര്യമാണുള്ളതെന്ന് തൃപ്തി ദേശായി.ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്ന ഭക്തർ മാന്യമായി വസ്ത്രം ധരിക്കണമെന്ന് ഹിന്ദിയിലും മറാത്തി, ഇംഗ്ലീഷ് ഭാഷകളിൽ ബോർഡ് വെച്ചതിനെക്കുറിച്ചാണ് തൃപ്തിയുടെ പ്രതികരണം. ബോർഡുകൾ ഭരണഘടന ഉറപ്പുനൽകുന്ന ആവിഷ്കാര സ്വാതന്ത്ര്യത്തിന് എതിരാണെന്ന് തൃപ്തി ദേശായി പറഞ്ഞു. എന്ത് ധരിക്കണം, എന്ത് സംസാരിക്കണം എന്നുള്ളത് വ്യക്തികളുടെ അവകാശമാണ്. 


  ആരാധനാലയങ്ങളിൽ പോകുമ്പോൾ എന്ത് ധരിക്കണമെന്ന് വിശ്വാസികൾക്ക് അറിയാമെന്നും അവർ പറഞ്ഞു. എന്നാൽ വസ്ത്രധാരണത്തെക്കുറിച്ച് അഭ്യർത്ഥന നടത്തുക മാത്രമാണ് ചെയ്തത്. ഡ്രസ്കോഡ് ഏർപ്പെടുത്തിയിട്ടില്ലെന്നും ട്രസ്റ്റ് വ്യക്തമാക്കി. പൂജാരിമാർ പാതി നഗ്നരായി നിൽക്കുന്നതിൽ ഭക്തർ എതിർപ്പ് പ്രകടിപ്പിക്കാറില്ല. വിശ്വാസികളെ അവരുടെ വസ്ത്രം നോക്കി അളക്കരുത്. ഭക്തർക്ക് ഏതെങ്കിലും തരത്തിലുള്ള ഡ്രസ് കോഡ് ഏർപ്പെടുത്തരുത്. ബോർഡുകൾ ക്ഷേത്രാധികാരികൾ എടുത്ത് മാറ്റണം. 


 ഭക്തർക്ക് ഏതെങ്കിലും തരത്തിലുള്ള ഡ്രസ് കോഡ് ഏർപ്പെടുത്തരുത്. ബോർഡുകൾ ക്ഷേത്രാധികാരികൾ എടുത്ത് മാറ്റണം. അതല്ലെങ്കിൽ മഹാരാഷ്ട്രയിൽ നേരിട്ടെത്തി ബോർഡുകൾ നീക്കം ചെയ്യുമെന്നും അവർ പറഞ്ഞു. എന്ത് ധരിക്കണം, എന്ത് സംസാരിക്കണം എന്നുള്ളത് വ്യക്തികളുടെ അവകാശമാണ്. ആരാധനാലയങ്ങളിൽ പോകുമ്പോൾ എന്ത് ധരിക്കണമെന്ന് വിശ്വാസികൾക്ക് അറിയാമെന്നും അവർ പറഞ്ഞു. എന്നാൽ വസ്ത്രധാരണത്തെക്കുറിച്ച് അഭ്യർത്ഥന നടത്തുക മാത്രമാണ് ചെയ്തത്. ഡ്രസ്കോഡ് ഏർപ്പെടുത്തിയിട്ടില്ലെന്നും ട്രസ്റ്റ് വ്യക്തമാക്കി. കൂടാതെ പൂജാരിമാർ പാതി നഗ്നരായി നിൽക്കുന്നതിൽ ഭക്തർ എതിർപ്പ് പ്രകടിപ്പിക്കാറില്ലായെന്നും,വിശ്വാസികളെ അവരുടെ വസ്ത്രം നോക്കി അളക്കരുതെന്നും തൃപ്തി കൂട്ടി ചേർത്തു. 


  അതല്ലെങ്കിൽ മഹാരാഷ്ട്രയിൽ നേരിട്ടെത്തി ബോർഡുകൾ നീക്കം ചെയ്യുമെന്നും അവർ പറഞ്ഞു. ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്ന ഭക്തർ മാന്യമായി വസ്ത്രം ധരിക്കണമെന്ന് ഹിന്ദിയിലും മറാത്തി, ഇംഗ്ലീഷ് ഭാഷകളിൽ ബോർഡ് വെച്ചതിനെക്കുറിച്ചാണ് തൃപ്തിയുടെ പ്രതികരണം. ബോർഡുകൾ ഭരണഘടന ഉറപ്പുനൽകുന്ന ആവിഷ്കാര സ്വാതന്ത്ര്യത്തിന് എതിരാണെന്ന് തൃപ്തി ദേശായി പറഞ്ഞു. വിശ്വാസികൾ എന്ത് ധരിക്കണമെന്ന് അൽപവസ്ത്രധാരികളായ പൂജാരിമാർക്ക് നിർദ്ദേശിക്കാനാകില്ലെന്നാണ് തൃപ്തി ദേശായിയുടെ പ്രസ്താവന.
 

మరింత సమాచారం తెలుసుకోండి: