നടിയെ ആക്രമിച്ച കേസില്‍ ഡിജിറ്റല്‍ തെളിവുകള്‍ ദിലീപിന് കൈമാനാകില്ലെന്ന് വിചാരണ കോടതി. ഡിജിറ്റല്‍ തെളിവുകള്‍ ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി കോടതി തള്ളി.

 

 

 

 

 

 

 

 

 

 

 

 

 

വേണമെങ്കില്‍ ദിലീപിനോ അഭിഭാഷകനോ തെളിവുകള്‍ പരിശോധിക്കാം. ഒരിക്കലും കൈമാറാനാകില്ലെന്നും കോടതി വ്യക്തമാക്കി.

 

 

 

 

 

 

 

സാക്ഷികളില്‍ നിന്നും പ്രതികളില്‍ നിന്നുമടക്കം അന്വേഷണ ഉദ്യോഗസ്ഥര്‍ ശേഖരിച്ച തെളിവുകളുടെ പകര്‍പ്പാണ് ദിലീപ് ആവശ്യ പ്പെട്ടിരുന്നത്.

എന്നാൽ ലാപ്‌ടോപ്പുകളും മൊബൈല്‍    ഫോണുകളുമടക്കമുള്ള ഡിജിറ്റല്‍ തെളിവുകളായിരുന്നു പോലീസ്     ശേഖരിച്ചിരുന്നത്.

 

 

 

 

 

 

 

 

സ്വകാര്യമായ ദൃശ്യങ്ങളടക്കം ഉണ്ടാകാനിടയുള്ള ഇത്തരം തെളിവുകള്‍. ഇത് ദിലീപിന് കൈമാറുന്നത്    സാക്ഷികളെയടക്കം സ്വാധീനിക്കുന്നതിനും ഭീഷണി  പ്പെടുത്തുന്നതിനുമിടയാക്കാമെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ഈ വാദം അംഗീകരിച്ചാണ് കോടതി ദിലീപിന്റെ ഹര്‍ജി തള്ളുകയായിരുന്നു. 

 

 

 

 

 

 

 

 

നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജി നേരത്തെ  തന്നെ സുപ്രീംകോടതിയും തള്ളിയിരുന്നു

మరింత సమాచారం తెలుసుకోండి: