കോഴിക്കോട് സിറ്റി റോഡ് വികസനം; രണ്ടാംഘട്ടത്തിൽ 1312.7 കോടിയുടെ പ്രവർത്തനം! പദ്ധതിക്ക് അംഗീകാരമായതായി ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. 1312.7 കോടി രൂപയുടെ പ്രവർത്തനങ്ങളാണ്‌ രണ്ടാംഘട്ടത്തിൽ ഏറ്റെടുത്തത്‌. ക്ലസ്‌റ്ററുകളിലായി 12 റോഡുകളുടെ വികസനമാണ്‌ ഏറ്റെടുക്കുന്നത്‌. കോഴിക്കോട്‌ സിറ്റി റോഡ്‌ വികസന പദ്ധതി രണ്ടാംഘട്ടത്തിന്‌ അംഗീകാരമായി. കെഎസ്‌എഫ്‌ഇയുടെ അംഗീകൃത ഓഹരി മൂലധനം 250 കോടി രൂപയാക്കി ഉയർത്താൻ തീരുമാനിച്ചതായി ധനമന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. നിലവിലെ അംഗീകൃത മൂലധനം 100 കോടി രൂപയായിരുന്നു. അംഗീകൃത മൂലധനം ഉയർത്തുന്നത്‌ ചിട്ടി അടക്കമുള്ള ബിസിനസുകളുടെ കൂടുതൽ വിപുലീകരണത്തിനും കെഎസ്‌എഫ്‌ഇയുടെ വളർച്ചയ്‌ക്കും സഹായകമാകും. 





നേരത്തെ 50 കോടി രൂപയായിരുന്നു കമ്പനിയുടെ അംഗീകൃത മൂലധനം. 2016ലാണ്‌ 100 കോടി രൂപയായി ഉയർത്തിയത്. മാളിക്കടവ്‌–തണ്ണീർപന്തൽ, അരയിടത്തുപാലം – അഴകൊടി ക്ഷേത്രം – ചെറൂട്ടി നഗർ, കോതിപാലം – ചക്കുംക്കടവ്‌ – പന്നിയാങ്കര ഫ്‌ളൈഓവർ, പെരിങ്ങളം ജങ്ഷൻ, മൂഴിക്കൽ – കാളാണ്ടിത്താഴം, മിനി ബൈപ്പാസ്‌ – പാനത്തുത്താഴം, കരിക്കംകുളം – സിവിൽ സ്‌റ്റേഷൻ, മാങ്കാവ്‌ – പൊക്കൂന്ന്‌ – പന്തീരങ്കാവ്‌, രാമനാട്ടുകര – വട്ടക്കിണർ, കല്ലുത്താൻകടവ്‌ – മീഞ്ചന്ത, മാനാഞ്ചിറ - പാവങ്ങാട്‌, പന്നിയാങ്കര – പന്തീരൻങ്കടവ് റോഡുകളാണ്‌ വികസിക്കുന്നത്‌.
 പദ്ധതിക്കാവശ്യമായ സ്ഥലം ഏറ്റെടുക്കലിന്‌ മാത്രമായി 720.4 കോടി രൂപയാണ്‌ അനുവദിച്ചത്‌.






റോഡുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി 592.3 കോടി രൂപയും നീക്കിവച്ചു. കുടിവെള്ള വിതരണ പൈപ്പ്‌ലൈനുകൾ, വൈദ്യുതി, ടെലിഫോൺ ലൈനുകൾ ഉൾപ്പെടെയുള്ളവയുടെ മാറ്റിസ്ഥാപിക്കൽ അടക്കം അടങ്കലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്‌. കോഴിക്കോട്‌ സിറ്റി റോഡ്‌ വികസന പദ്ധതി രണ്ടാംഘട്ടത്തിന്‌ അംഗീകാരമായി. പദ്ധതിക്ക് അംഗീകാരമായതായി ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. 1312.7 കോടി രൂപയുടെ പ്രവർത്തനങ്ങളാണ്‌ രണ്ടാംഘട്ടത്തിൽ ഏറ്റെടുത്തത്‌. ക്ലസ്‌റ്ററുകളിലായി 12 റോഡുകളുടെ വികസനമാണ്‌ ഏറ്റെടുക്കുന്നത്‌. ക്ലസ്‌റ്ററുകളിലായി 12 റോഡുകളുടെ വികസനമാണ്‌ ഏറ്റെടുക്കുന്നത്‌. കോഴിക്കോട്‌ സിറ്റി റോഡ്‌ വികസന പദ്ധതി രണ്ടാംഘട്ടത്തിന്‌ അംഗീകാരമായി. കെഎസ്‌എഫ്‌ഇയുടെ അംഗീകൃത ഓഹരി മൂലധനം 250 കോടി രൂപയാക്കി ഉയർത്താൻ തീരുമാനിച്ചതായി ധനമന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. നിലവിലെ അംഗീകൃത മൂലധനം 100 കോടി രൂപയായിരുന്നു. 





അംഗീകൃത മൂലധനം ഉയർത്തുന്നത്‌ ചിട്ടി അടക്കമുള്ള ബിസിനസുകളുടെ കൂടുതൽ വിപുലീകരണത്തിനും കെഎസ്‌എഫ്‌ഇയുടെ വളർച്ചയ്‌ക്കും സഹായകമാകും. നേരത്തെ 50 കോടി രൂപയായിരുന്നു കമ്പനിയുടെ അംഗീകൃത മൂലധനം. 2016ലാണ്‌ 100 കോടി രൂപയായി ഉയർത്തിയത്. മാളിക്കടവ്‌–തണ്ണീർപന്തൽ, അരയിടത്തുപാലം – അഴകൊടി ക്ഷേത്രം – ചെറൂട്ടി നഗർ, കോതിപാലം – ചക്കുംക്കടവ്‌ – പന്നിയാങ്കര ഫ്‌ളൈഓവർ, പെരിങ്ങളം ജങ്ഷൻ, മൂഴിക്കൽ – കാളാണ്ടിത്താഴം, മിനി ബൈപ്പാസ്‌ – പാനത്തുത്താഴം, കരിക്കംകുളം – സിവിൽ സ്‌റ്റേഷൻ, മാങ്കാവ്‌ – പൊക്കൂന്ന്‌ – പന്തീരങ്കാവ്‌, രാമനാട്ടുകര – വട്ടക്കിണർ, കല്ലുത്താൻകടവ്‌ – മീഞ്ചന്ത, മാനാഞ്ചിറ - പാവങ്ങാട്‌, പന്നിയാങ്കര – പന്തീരൻങ്കടവ് റോഡുകളാണ്‌ വികസിക്കുന്നത്‌.

మరింత సమాచారం తెలుసుకోండి: