ആശുപത്രികിടക്കയിലും തമാശപറഞ്ഞ് സദ്ഗുരു; സുഖം പ്രാപിക്കട്ടേയെന്ന് പ്രമുഖർ! നർമബോധത്തോടെയുള്ള വീഡിയോയിൽ സദ്ഗുരു തനിക്കുണ്ടായ ശസ്ത്രക്രിയയേക്കുറിച്ച് വിശദീകരിക്കുന്നുണ്ട്. ശസ്ത്രക്രിയ സംബന്ധിച്ച വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ പ്രമുഖർ അദ്ദേഹത്തിന് രോഗമുക്തിയുണ്ടാകട്ടേ എന്ന് ആശംസിച്ച് രംഗത്തു വന്നിട്ടുണ്ട്.അടിയന്തര മസ്തിഷ്ക ശസ്ത്രക്രിയക്ക് ശേഷം ആത്മീയാചാര്യനും ഇഷാ ഫൗണ്ടേഷൻ സ്ഥാപകനുമായി സദ്ഗുരു ജഗിവാസുദേവ് സുഖം പ്രാപിക്കുന്നു. ശസ്ത്രക്രിയക്ക് ശേഷം വിവരങ്ങൾ പങ്കുവച്ച് അദ്ദേഹം തന്നെ ഒരു വീഡിയോ പങ്കുവച്ചിരുന്നു.ശസ്ത്രക്രിയക്ക് ശേഷം ജഗ്ഗി വാസുദേവ് തന്നെ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വീഡിയോയിൽ തന്റെ അനുഭവം പങ്കുവച്ചിട്ടുണ്ട്.




'അപ്പോളോ ആശുപത്രിയിലെ ന്യൂറോസർജന്മാർ തന്റെ മുറിച്ച് എന്തെങ്കിലും കണ്ടെത്താനുണ്ടോ എന്ന് നോക്കി. പക്ഷെ അതിൽ ഒന്നും കണ്ടെത്താൻ സാധിച്ചില്ല, കാലിയായിരുന്നു. അത് അവർ ഉപേക്ഷിക്കുകയും തുന്നിക്കെട്ടുയും ചെയ്തു. തകരാറുപറ്റിയ തലച്ചോറും കെട്ടിവച്ച മുറിവുമായി ഞാൻ ഇപ്പോൾ ഡൽഹിയിലാണുള്ളത്' എന്നും പറഞ്ഞാണ് കുഞ്ഞൻ വീഡിയോ അവസാനിപ്പിച്ചത്.അദ്ദേഹം അതിവേഗം സുഖംപ്രാപിച്ചുവരികയാണെന്ന് അപ്പോളോ ആശുപത്രിയിലെ മുതിർന്ന ഡോക്ടർമാർ അറിയിച്ചു. സദ്ഗുരുവിന്റെ ജീവനുതന്നെ ഭീഷണിയായ നിലയിലുണ്ടായ രക്തസ്രാവത്തെ തുടർന്നാണ് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനായതെന്ന് ഇഷാ ഫൗണ്ടേഷൻ അപ്പോളോ ആശുപത്രിയിലെ ഡോക്ടർ വിനീത് സൂരിയുടെ മെഡിക്കൽ ബുള്ളറ്റിൻ പങ്കുവച്ചുകൊണ്ട് എക്സിൽ കുറിച്ചു.





അടിയന്തര മസ്തിഷ്ക ശസ്ത്രക്രിയക്ക് ശേഷം ആത്മീയാചാര്യനും ഇഷാ ഫൗണ്ടേഷൻ സ്ഥാപകനുമായി സദ്ഗുരു ജഗിവാസുദേവ് സുഖം പ്രാപിക്കുന്നു. ശസ്ത്രക്രിയക്ക് ശേഷം വിവരങ്ങൾ പങ്കുവച്ച് അദ്ദേഹം തന്നെ ഒരു വീഡിയോ പങ്കുവച്ചിരുന്നു. നർമബോധത്തോടെയുള്ള വീഡിയോയിൽ സദ്ഗുരു തനിക്കുണ്ടായ ശസ്ത്രക്രിയയേക്കുറിച്ച് വിശദീകരിക്കുന്നുണ്ട്. ശസ്ത്രക്രിയ സംബന്ധിച്ച വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ പ്രമുഖർ അദ്ദേഹത്തിന് രോഗമുക്തിയുണ്ടാകട്ടേ എന്ന് ആശംസിച്ച് രംഗത്തു വന്നിട്ടുണ്ട്.പ്രധാനമന്ത്രി അടക്കമുള്ളവർ സദ്ഗുരുവിന് സുഖം പ്രാപിക്കട്ടേ എന്ന് ആശംസിച്ച് രംഗത്തുവന്നിട്ടുണ്ട്. ബുധനാഴ്ച അദ്ദേഹം ആത്മീയ നേതാവുമായി സംസാരിക്കുകയും വേഗത്തിലുള്ള രോഗമുക്തിയും ആശംസിച്ചു. മോദി തന്നെയാണ് ഇക്കാര്യം എക്സിൽ കുറിച്ചത്.





തുടർച്ചയായി ഉണ്ടായ തലവേദനയ്ക്കൊടുവിൽ നടത്തിയ പരിശോധനയിലാണ് രക്തസ്രാവം കണ്ടെത്തിയത്. മാർച്ച് ആദ്യം നടന്ന മഹാശിവരാത്രി ആഘോഷത്തിൽ അദ്ദേഹം ഈ തലവേദന വച്ചാണ് പങ്കെടുത്തത് എന്നും ഡോക്ടർമാർ പറഞ്ഞു.പ്രധാനമന്ത്രി അടക്കമുള്ളവർ സദ്ഗുരുവിന് സുഖം പ്രാപിക്കട്ടേ എന്ന് ആശംസിച്ച് രംഗത്തുവന്നിട്ടുണ്ട്. ബുധനാഴ്ച അദ്ദേഹം ആത്മീയ നേതാവുമായി സംസാരിക്കുകയും വേഗത്തിലുള്ള രോഗമുക്തിയും ആശംസിച്ചു. മോദി തന്നെയാണ് ഇക്കാര്യം എക്സിൽ കുറിച്ചത്.
ശസ്ത്രക്രിയക്ക് ശേഷം ജഗ്ഗി വാസുദേവ് തന്നെ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വീഡിയോയിൽ തന്റെ അനുഭവം പങ്കുവച്ചിട്ടുണ്ട്. 'അപ്പോളോ ആശുപത്രിയിലെ ന്യൂറോസർജന്മാർ തന്റെ മുറിച്ച് എന്തെങ്കിലും കണ്ടെത്താനുണ്ടോ എന്ന് നോക്കി. പക്ഷെ അതിൽ ഒന്നും കണ്ടെത്താൻ സാധിച്ചില്ല, കാലിയായിരുന്നു. അത് അവർ ഉപേക്ഷിക്കുകയും തുന്നിക്കെട്ടുയും ചെയ്തു. തകരാറുപറ്റിയ തലച്ചോറും കെട്ടിവച്ച മുറിവുമായി ഞാൻ ഇപ്പോൾ ഡൽഹിയിലാണുള്ളത്' എന്നും പറഞ്ഞാണ് കുഞ്ഞൻ വീഡിയോ അവസാനിപ്പിച്ചത്.

మరింత సమాచారం తెలుసుకోండి: