ശ്രീറാം വെങ്കിട്ടരാമന് ആരോഗ്യവകുപ്പിൽ പുതിയ ചുമതല!  കൊവിഡ്-19 ഡേറ്റ മാനേജ്മെൻ്റ് നോഡൽ ഓഫിസറായിട്ടാണ് നിയമനം. ഇത് സംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തുവിട്ടു. മാധ്യമപ്രവർത്തകനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥൻ ഡോ. ശ്രീറാം വെങ്കിട്ടരാമന് ആരോഗ്യവകുപ്പിൽ പുതിയ ചുമതല. കൊവിഡ് വിവരങ്ങൾ ശേഖരിക്കുന്നതിലും പരിശോധിക്കുന്നതിലും സംസ്ഥാന തലത്തിലും ജില്ലാ തലത്തിലുമുള്ള സംവിധാനങ്ങൾ ഇനി വെങ്കിട്ടരാമൻ്റെ കീഴിലാണ്. കൊവിഡിൻ്റെ മൂന്നാം തരംഗ സാധ്യതകളുമായുള്ള മുന്നറിയിപ്പുകൾ പുറത്തുവന്ന പശ്ചാത്തലത്തിലാണ് വെങ്കിട്ടരാമൻ്റെ നിയമനം.



    2019 ഓഗസ്റ്റ് മൂന്നിന് ശ്രീറാം വെങ്കിട്ടരാമൻ മദ്യലഹരിയിൽ ഓടിച്ച കാറിടിച്ച് മാധ്യമ പ്രവർത്തകനായ കെ എം ബഷീർ കൊല്ലപ്പെട്ടിരുന്നു. ഉത്തരവ് പുറത്തിറങ്ങിയതോടെ കൊവിഡ് വിവര ശേഖരണം സംസ്ഥാന തലത്തിൽ ഏകോപിക്കുന്നതിൻ്റെ ഉത്തരവാദിത്തം വെങ്കിട്ടരാമനായിരിക്കും. സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം, ഓക്സിജൻ കിടക്കളുടെ വിവരങ്ങൾ, ആശുപത്രികളിലെ വെൻ്റിലേറ്റർ സൗകര്യം എന്നീ കാര്യങ്ങൾ എല്ലാ ആഴ്ചയും വിശകലനം ചെയ്യുകയാണ് പ്രധാന ചുമതല.  ഈ കേസുമായി ബന്ധപ്പെട്ട് സസ്പെൻഡ് ചെയ്യപ്പെട്ട വെങ്കിട്ടരാമനെ 2020 മാർച്ചിലാണ് സർക്കാർ സർവീസിൽ തിരിച്ചെടുത്തത്. 



   ശ്രീറാമിനെ തിരിച്ചെടുക്കണമെന്ന ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ അന്വേഷണ റിപ്പോർട്ട് അടിസ്ഥാനമാക്കിയായിരുന്നു ഈ നടപടി. സർവീസിൽ തിരിച്ചെത്തിയെങ്കിലും വിവാദങ്ങളും ആരോപണങ്ങളും മൂലം ചുമതലകളിൽ നിന്ന് തുടർച്ചയായി ഒഴിവാക്കപ്പെട്ടിരുന്നു. ഉത്തരവ് പുറത്തിറങ്ങിയതോടെ കൊവിഡ് വിവര ശേഖരണം സംസ്ഥാന തലത്തിൽ ഏകോപിക്കുന്നതിൻ്റെ ഉത്തരവാദിത്തം വെങ്കിട്ടരാമനായിരിക്കും. സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം, ഓക്സിജൻ കിടക്കളുടെ വിവരങ്ങൾ, ആശുപത്രികളിലെ വെൻ്റിലേറ്റർ സൗകര്യം എന്നീ കാര്യങ്ങൾ എല്ലാ ആഴ്ചയും വിശകലനം ചെയ്യുകയാണ് പ്രധാന ചുമതല. 



ശ്രീറാമിനെ തിരിച്ചെടുക്കണമെന്ന ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ അന്വേഷണ റിപ്പോർട്ട് അടിസ്ഥാനമാക്കിയായിരുന്നു ഈ നടപടി. സർവീസിൽ തിരിച്ചെത്തിയെങ്കിലും വിവാദങ്ങളും ആരോപണങ്ങളും മൂലം ചുമതലകളിൽ നിന്ന് തുടർച്ചയായി ഒഴിവാക്കപ്പെട്ടിരുന്നു.ഈ കേസുമായി ബന്ധപ്പെട്ട് സസ്പെൻഡ് ചെയ്യപ്പെട്ട വെങ്കിട്ടരാമനെ 2020 മാർച്ചിലാണ് സർക്കാർ സർവീസിൽ തിരിച്ചെടുത്തത്. ശ്രീറാമിനെ തിരിച്ചെടുക്കണമെന്ന ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ അന്വേഷണ റിപ്പോർട്ട് അടിസ്ഥാനമാക്കിയായിരുന്നു ഈ നടപടി. സർവീസിൽ തിരിച്ചെത്തിയെങ്കിലും വിവാദങ്ങളും ആരോപണങ്ങളും മൂലം ചുമതലകളിൽ നിന്ന് തുടർച്ചയായി ഒഴിവാക്കപ്പെട്ടിരുന്നു. ഉത്തരവ് പുറത്തിറങ്ങിയതോടെ കൊവിഡ് വിവര ശേഖരണം സംസ്ഥാന തലത്തിൽ ഏകോപിക്കുന്നതിൻ്റെ ഉത്തരവാദിത്തം വെങ്കിട്ടരാമനായിരിക്കും.

Find out more: