24 പേര്‍ക്ക് കേരളത്തിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. കൊറോണ ലോകത്ത് കൂടുന്നതല്ലാതെ കുറയുന്ന ലക്ഷണമൊന്നും കാണുന്നില്ലമെന്നു പറയുന്നതാവും നല്ലത്. കാരണം അംങ്ങനെയാണ് ഇപ്പോൾ കാര്യനഗളുടെ ഒരു പോക്ക്. സംസ്ഥാനത്ത് ചൊവ്വാഴ്ച 12 പേര്‍ക്കാണ് കൊവിഡ്-19 രോഗബാധ സ്ഥിരീകരിച്ചത്. കണ്ണൂര്‍, മലപ്പുറം, പാലക്കാട്, പത്തനംതിട്ട, ആലപ്പുഴ, തൃശ്ശൂർ ജില്ലകളിലാണ് കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

 

 

 

 അതിനൊപ്പം രണ്ട് ദിവസങ്ങളായി രോഗമുക്തിയുണ്ടായിട്ടും ഇല്ലായിരുന്നു. നേരത്തെ ഇത് മാറ്റിയിരുന്നു പിന്നീട് കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചതോടെയാണ് പരീക്ഷ നടത്തുവാൻ വിദ്യാഭ്യാസ വകുപ്പ് നിശ്ചയിച്ചത്. എസ്എസ് എല്‍ സി പരീക്ഷകള്‍ മുന്‍‍ നിശ്ചയിച്ച തിയതികളില്‍ തന്നെ നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആവശ്യമായ മുന്‍കരുതലുകളും ഗതാഗത സൗകര്യങ്ങളും ഒരുക്കുന്നതാണ്. പരീക്ഷ നടത്തുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചതായും മുഖ്യമന്ത്രി ഇന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

 

 

   പാലക്കാട് ഏഴ് മലപ്പുറം നാല് കണ്ണൂര്‍ മൂന്ന് പത്തനംതിട്ട, തിരുവനന്തപുരം, തൃശൂര്‍ രണ്ട് വീതം, കാസര്‍കോട്, കോഴിക്കോട്,എറണാകുളം, ആലപ്പുഴ എന്നീ ജില്ലകളില്‍ ഓരോരുത്തര്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് പുതിയതായി ഹോട്ട് സ്പോട്ടുകൾ ഇല്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് സംസ്ഥാനത്തിന്റെ സ്ഥിതിഗതികള്‍ വ്യക്തമാക്കിയത്.

 

 

  സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കൊവിഡ്-19 രോഗബാധ സ്ഥിരീകരിച്ചു. അഞ്ച് പേര്‍ക്ക് രോഗം മാറി.  അതേസമയം ദുബായില്‍ നിന്നും കൊച്ചിയിലേക്കുള്ള വിമാനം, കുവൈറ്റ് തിരുവനന്തപുരം വിമാനം, സലാ കോഴിക്കോട് വിമാനം, റിയാദ് കണ്ണൂര്‍, മസ്കറ്റ് കണ്ണൂര്‍ വിമാനങ്ങള്‍, മസ്കറ്റ് കോഴിക്കോട് വിമാനം എന്നിവയാണ് ഇന്ന് സര്‍വീസ് നടത്തുന്നവ.പ്രവാസികളെ തിരികെ എത്തിക്കുന്ന വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ആറ് വിമാനങ്ങളാണ് ഇന്ന് കേരളത്തില്‍ എത്തുക.

 

 

 ഒപ്പം  കൊവിഡ് രോഗത്തിന്റെ പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിച്ചു മാത്രമാണ് സര്‍വീസുകള്‍ നടത്താന്‍ അനുമതിയുള്ളത്. 40 ശതമാനം സീറ്റുകളില്‍ മാത്രമാണ് യാത്ര അനുവദിക്കുക. സംസ്ഥാനത്ത് സ്വകാര്യ ബസുകളും ഉടൻ തന്നെ സര്‍വീസ് നടത്തുമെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍. ലോക്ക് ഡൗണ്‍ ഇളവുകളുടെ ഭാഗമായി സംസ്ഥാനത്ത് ബസ് സര്‍വീസിന് അനുമതി നല്‍കിയിട്ടുണ്ടെങ്കിലും സര്‍വീസ് നടത്തില്ലെന്ന നിലപാടിലാണ് ബസ് ഉടമകളുടെ ഒരു വിഭാഗം.

 

   140 പേരാണ് രോഗം ബാധിച്ച് മരിച്ചിരിക്കുന്നത്. ഇതില്‍ ഏറ്റവുമധികം ഉണ്ടായിരിക്കുന്നതും മഹാരാഷ്ട്രയില്‍ നിന്നുമാണ്. 24 മണിക്കൂറിനിടെ ഇവിടെ 76 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഗുജറാത്തില്‍ നിന്നും 25 പേരും മരിച്ചിരുന്നു.രാജ്യത്ത് രോഗവ്യാപനത്തിൽ റെക്കോർഡെന്ന് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നു. ചൊവ്വാഴ്ച മാത്രം ഇന്ത്യയില്‍ 5611 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

 

 

  രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതിൽ ഏറ്റവും ഉയര്‍ന്ന കണക്കാണിത്.നിലവില്‍ 213 രാജ്യങ്ങളിലാണ് കൊവിഡ്-19 രോഗബാധയുള്ളത്. ഇതില്‍ തന്നെ ഏറ്റവുമധികം രോഗികള്‍ ഉള്ളത് അമേരിക്കയില്‍ തന്നെയാണ്. അതേസമയം, ചൈനയ്ക്ക് പിന്നാലെ രോഗം മൂര്‍ഛിച്ച യൂറോപ്യന്‍ രാജ്യങ്ങള്‍ വൈറസ് വ്യാപനം കുറയുന്നതായാണ് റിപ്പോര്‍ട്ടുകള്‍.ലോകത്താകമാനം കൊവിഡ് രോഗം ബാധിച്ചവരുടെ എണ്ണം 50 ലക്ഷതത്തിലേക്ക് എത്തുന്നു. നിലവില്‍, 49.86 ലക്ഷത്തിലേറെ ആളുകള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 3.25 ലക്ഷം ആളുകള്‍ക്ക് ഇതിനോടകം ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു. 19.6 ലക്ഷം ആളുകള്‍ക്ക് രോഗം മാറുകയും ചെയ്തിട്ടുണ്ട്. 

మరింత సమాచారం తెలుసుకోండి: