മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളെക്കുറിച്ച് ബാബുരാജ്! മിർച്ചി മലയാളത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം മനസുതുറന്നത്. സിനിമ ലൊക്കേഷനിൽ വെച്ച് അട്ട കടിച്ചപ്പോൾ മരിച്ചെന്നാണ് കരുതിയത്. നല്ല നിലാവുള്ള രാത്രിയെന്ന സിനിമയുടെ ലൊക്കേഷനിൽ വെച്ചായിരുന്നു സംഭവം. അട്ട എനിക്ക് പണ്ടേ മുതൽ പ്രശ്‌നമുള്ള കാര്യമാണ്. റെഡ് ഇന്ത്യൻസ് സിനിമയുടെ ലൊക്കേഷനിൽ ഒരു സ്റ്റണ്ട് ചിത്രീകരിക്കുന്നതിനിടെ തോട്ടിലേക്ക് വീണിരുന്നു. നല്ല വെള്ളമായത് കൊണ്ട് കുറച്ചുനേരം കഴിഞ്ഞാണ് തോട്ടിൽ നിന്നും കയറിയത്. നല്ല നിലാവുള്ള രാത്രി സിനിമയുടെ ഷൂട്ടിനിടെ മരണത്തെ മുഖാമുഖം കണ്ട അനുഭവം വിവരിച്ചിരിക്കുകയാണ് ബാബുരാജ്. രണ്ട് ദിവസം കഴിഞ്ഞപ്പോൾ കാല് നിലത്ത് കുത്താൻ പറ്റുന്നുണ്ടായിരുന്നില്ല. എന്റെ ഡോക്ടർക്ക് ഫോട്ടോ അയച്ച് കൊടുത്തപ്പോൾ ഡ്രിപ്പ് ഇടാനാണ് പറഞ്ഞത്. അഡ്മിറ്റാവണമെന്നും പറഞ്ഞിരുന്നു. ഷൂട്ട് നിന്ന് പോവാതിരിക്കാനായി മെഡിക്കൽ ടീമിനോട് ലൊക്കേഷനിലേക്ക് വരാൻ പറഞ്ഞു. രാത്രിയിലെ മരുന്നും കഴിഞ്ഞ് ഞാൻ കുറച്ച് മദ്യം കഴിച്ചു. ഇതിൽ നിന്നൊക്കെ ഒന്ന് മാറാലോ എന്ന് കരുതി കഴിച്ചതാണ്.





മുഖമൊക്കെ വീർത്ത് വന്ന് എനിക്ക് സംസാരിക്കാനാവുന്നില്ല. വേദനയും ശ്വാസംമുട്ടലുമൊക്കെ വന്നതോടെ എന്റെ അവസാനമായെന്നാണ് കരുതിയത്. ഇത് വല്ലാത്തൊരു മരണമായിപ്പോവുമല്ലോ എന്നായിരുന്നു ഓർത്തത്. ഷൂട്ട് കഴിഞ്ഞ് റൂമിൽ വന്നതും കാലിൽ മുഴുവൻ ചോര. അട്ട കടിച്ച സ്ഥലത്ത് ഇടയ്ക്ക് പഴുപ്പ് വരുമായിരുന്നു. കുട്ടിക്കാനത്താണ് ഷൂട്ടെന്ന് പറഞ്ഞപ്പോൾ അട്ടയുണ്ടോ എന്ന് ഞാൻ ചോദിച്ചിരുന്നു. മുൻകരുതലുകൾ കുറേ എടുത്തെങ്കിലും അട്ട കൃത്യമായി എന്നെത്തന്നെ കടിച്ചു. ഇനി അവളെന്തെങ്കിലും നെഗറ്റീവ് പറഞ്ഞാലോ എന്ന് പേടിച്ച് സംസാരിച്ചില്ല. പിറ്റേ ദിവസം ഞാൻ ഷൂട്ടിന് പോയിരുന്നു. രണ്ട് ദിവസം എനിക്ക് ഷൂട്ടില്ലെന്ന പറഞ്ഞപ്പോൾ എനിക്ക് ആ സമയം ചെലവഴിക്കുമെന്നായിരുന്നു ഞാൻ ആലോചിച്ചത്. ഞാൻ നോക്കുമ്പോൾ എല്ലാവരും അവിടെയുള്ളൊരു പബ്ബിലായിരുന്നു. ഒരു ഗ്ലാസ് ബിയർ കഴിച്ച് നോക്കാമെന്ന് കരുതി. ഒരു സിപ് എടുത്തതും ശ്വാസംമുട്ടൽ.





പിന്നെ വീണ്ടും ആശുപത്രിയിലേക്ക്. നിങ്ങൾക്ക് എന്തിന്റെ കേടായെന്നായിരുന്നു ഡോക്ടറുടെ ചോദ്യം. ഇനി എനിക്ക് കഴിക്കാൻ പറ്റില്ലേ എന്ന് ചോദിച്ചപ്പോൾ ചിലർക്ക് 100 അല്ലെങ്കിൽ 120 ദിവസം എന്നായിരുന്നു പറഞ്ഞത്. അട്ട കടിച്ച് മരിച്ചു എന്നൊക്കെ വാർത്ത വന്നാലുള്ള അവസ്ഥ ഓർത്ത് നോക്കിയേ. വാണിയോട് ഇതെല്ലാം പറഞ്ഞാൽ അവൾ പറയുന്നത് കേട്ടാൽ അറ്റാക്ക് തന്നെ വരും. അതാണ് ഫോൺ കട്ട് ചെയ്തതെന്നും ബാബുരാജ് പറയുന്നു.വാണിയെ വിളിക്കാൻ ഫോണെടുത്തിരുന്നു.  രണ്ട് ദിവസം കഴിഞ്ഞപ്പോൾ കാല് നിലത്ത് കുത്താൻ പറ്റുന്നുണ്ടായിരുന്നില്ല. എന്റെ ഡോക്ടർക്ക് ഫോട്ടോ അയച്ച് കൊടുത്തപ്പോൾ ഡ്രിപ്പ് ഇടാനാണ് പറഞ്ഞത്. അഡ്മിറ്റാവണമെന്നും പറഞ്ഞിരുന്നു. 





ഷൂട്ട് നിന്ന് പോവാതിരിക്കാനായി മെഡിക്കൽ ടീമിനോട് ലൊക്കേഷനിലേക്ക് വരാൻ പറഞ്ഞു. രാത്രിയിലെ മരുന്നും കഴിഞ്ഞ് ഞാൻ കുറച്ച് മദ്യം കഴിച്ചു. ഇതിൽ നിന്നൊക്കെ ഒന്ന് മാറാലോ എന്ന് കരുതി കഴിച്ചതാണ്. മുഖമൊക്കെ വീർത്ത് വന്ന് എനിക്ക് സംസാരിക്കാനാവുന്നില്ല. വേദനയും ശ്വാസംമുട്ടലുമൊക്കെ വന്നതോടെ എന്റെ അവസാനമായെന്നാണ് കരുതിയത്. ഇത് വല്ലാത്തൊരു മരണമായിപ്പോവുമല്ലോ എന്നായിരുന്നു ഓർത്തത്.

Find out more: