ടിപ്പുവും ബാബറും ഉൾപ്പെടുന്ന പാഠഭാഗം വെട്ടിച്ചുരുക്കാണ് തയ്യാറായി കർണ്ണാടക സർക്കാർ! ടിപ്പു സുൽത്താൻ, ബാബർ, മുഹമ്മദ് ബിൻ തുഗ്ലക്ക് തുടങ്ങിയ ഭരണാധികാരികളെക്കുറിച്ചുള്ള പാഠഭാഗങ്ങൾ വെട്ടിച്ചുരുക്കാനാണ് കർണ്ണാടക വിദ്യാഭ്യാസ വകുപ്പ് നിയോഗിച്ച പാഠപുസ്തക പരിഷ്കാര കമ്മിറ്റിയുടെ തീരുമാനം. ഇന്ത്യയിലെ മുസ്ലിം ഭരണാധികാരികളെക്കുറിച്ചുള്ള പാഠഭാഗങ്ങൾ വെട്ടിച്ചുരുക്കാനൊരുങ്ങി കർണ്ണാടക സർക്കാർ. 'മൈസൂർ കടുവ', 'സ്വാതന്ത്ര്യ സമര സേനാനി' തുടങ്ങിയ വിശേഷണങ്ങളാണ് നീക്കുക. വസ്തുതകളിൽ ഉറച്ചു നിൽക്കാനും മഹത്വവ്തകരണവും അഭിപ്രായങ്ങളും നീക്കം ചെയ്യാനുമാണ് പാഠപുസ്തക പരിഷ്കരണ കമ്മിറ്റിയുടെ തീരുമാനം. ടിപ്പു സുൽത്താനെ മഹത്വവത്കരിക്കുന്ന പാഠഭാഗങ്ങൾ പുസ്തകത്തിൽ നിന്നും നീക്കം ചെയ്യും.
ഈ രണ്ട് രാജാക്കന്മാരെക്കുറിച്ചുള്ള പാഠഭാഗങ്ങൾ വെട്ടിച്ചുരുക്കും. മുഗൾ സാമ്രാജ്യത്തെക്കുറിച്ചുള്ള ദീർഘമായ വിവരണങ്ങൾ ഒഴിവാക്കും. മുഗൾ വംശത്തെക്കുറിച്ചുള്ള ചുരുക്ക രൂപം മാത്രമേ പാഠപുസ്തകത്തിൽ ഉണ്ടാകൂ.ടിപ്പുവിനെക്കുറിച്ചു മാത്രമല്ല ബാബർ, മുഹമ്മദ് ബിൻ തുഗ്ലക്ക് തുടങ്ങിയ ഭരണാധികാരികളെക്കുറിച്ചുള്ള പാഠഭാഗങ്ങളും സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കും. "ടിപ്പുവിനെക്കുറിച്ചായാലും ശിവജിയെക്കുറിച്ചായാലും അമിതായ മഹത്വവത്കരണം ശരിയല്ല. വസ്തുതാപരമായ കാര്യങ്ങൾ മാത്രം പാഠപുസ്തകത്തിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചു. ടിപ്പുവിനെക്കുറിച്ചുള്ള പല കാര്യങ്ങളും ശരിയല്ല. ആറ് മുതൽ പത്ത് വരെയുള്ള പാഠഭാഗങ്ങളിൽ നിന്നും മഹത്വവത്കരണം ഒഴിവാക്കും."
പാഠപുസ്തക പരിഷ്കരണ സമിതിയുടെ തലവനായ രോഹിത് ചക്രതീർത്ഥ പറഞ്ഞു. ടിപ്പുവിനെക്കുറിച്ചു മാത്രമല്ല ബാബർ, മുഹമ്മദ് ബിൻ തുഗ്ലക്ക് തുടങ്ങിയ ഭരണാധികാരികളെക്കുറിച്ചുള്ള പാഠഭാഗങ്ങളും സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കും. ഈ രണ്ട് രാജാക്കന്മാരെക്കുറിച്ചുള്ള പാഠഭാഗങ്ങൾ വെട്ടിച്ചുരുക്കും. മുഗൾ സാമ്രാജ്യത്തെക്കുറിച്ചുള്ള ദീർഘമായ വിവരണങ്ങൾ ഒഴിവാക്കും. മുഗൾ വംശത്തെക്കുറിച്ചുള്ള ചുരുക്ക രൂപം മാത്രമേ പാഠപുസ്തകത്തിൽ ഉണ്ടാകൂ. "ടിപ്പുവിനെക്കുറിച്ചായാലും ശിവജിയെക്കുറിച്ചായാലും അമിതായ മഹത്വവത്കരണം ശരിയല്ല. വസ്തുതാപരമായ കാര്യങ്ങൾ മാത്രം പാഠപുസ്തകത്തിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചു. ടിപ്പുവിനെക്കുറിച്ചുള്ള പല കാര്യങ്ങളും ശരിയല്ല.
ആറ് മുതൽ പത്ത് വരെയുള്ള പാഠഭാഗങ്ങളിൽ നിന്നും മഹത്വവത്കരണം ഒഴിവാക്കും." പാഠപുസ്തക പരിഷ്കരണ സമിതിയുടെ തലവനായ രോഹിത് ചക്രതീർത്ഥ പറഞ്ഞു.'ബുദ്ധിസം-ജൈനിസം- പുതിയ മതങ്ങളുടെ ഉത്ഭവം' എന്ന പാഠഭാഗത്തിന്റെ ആമുഖം നീക്കം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. ചരിത്രപുസ്തകങ്ങൾ കാവിവത്കരിക്കാൻ ബിജെപി ശ്രമിക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു. നിലവിലെ ചരിത്രപുസ്തകങ്ങൾ അവരുടെ പ്രചാരണങ്ങളെ പിന്തുണയ്ക്കുന്നില്ല. അവർ ചരിത്രപരമായ ഒരു സമരത്തിന്റെയും ഭാഗമായിരുന്നില്ല. അവരുടെ ഐക്കണുകളെ ചരിത്രപുസ്തകത്തിലേക്ക് തിരുകി കയറ്റാൻ ശ്രമിക്കുകയാണെന്നും കോൺഗ്രസ് ആരോപിച്ചു.
Find out more: