മന്ത്രി ജി സുധാകരനെതിരെ പരാതി നൽകിയിട്ടും പോലീസ് നടപടി സ്വീകരിക്കുന്നില്ല എന്ന് പരാതിക്കാരി !  മന്ത്രിക്കെതിരെ പോലീസ് കേസ് എടുക്കുന്നില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് തീരുമാനം. മന്ത്രി ജി സുധാകരന് എതിരായ പരാതിയിൽ ലോക്കൽ പോലീസ് കേസെടുക്കാത്തതിനെ തുടർന്ന് ജില്ലാ പോലീസ് മേധാവിയെ സമീപിച്ച് പരാതിക്കാരി. പരാതി നൽകി അഞ്ച് ദിവസമായിട്ടും പോലീസ് നടപടി എടുക്കുന്നില്ലെന്നും സാങ്കേതിക കാരണങ്ങൾ പറഞ്ഞ് സ്റ്റേഷനുകളിൽ പരാതി തട്ടിക്കളിക്കുകയാണെന്നുമാണ് പരാതിക്കാരിയുടെ ആരോപണം. ഇതേത്തുടർന്നാണ് ജില്ലാ പോലീസ് മേധാവിയെ സമീപിച്ചിരിക്കുന്നത്. എന്നാൽ, മന്ത്രിയുടെ തുറന്ന് പറച്ചിലും മൻ പേഴ്സണൽ സ്റ്റാഫ് അംഗത്തിന്റെ ഭാര്യയുടെ പരാതിയും ആലപ്പുഴയിൽ രൂക്ഷമായ വിഭാഗീയതയുടെ തെളിവ് ആണെന്ന് സിപിഎം സംസ്ഥാന നേതൃത്വം വിലയിരുത്തൽ.


  പാർട്ടി നടത്തിയ അനുനയ നീക്കങ്ങൾ പോലും അവഗണിച്ച് മുൻ പേഴ്സണൽ സ്റ്റാഫ് അംഗത്തിന്റെ ഭാര്യ മന്ത്രി ജി സുധാകരന് എതിരെ വിട്ടു വീഴ്ചയില്ലാതെ നീങ്ങുന്നത് ഇതാണ് സിപിഎം സംസ്ഥാന നേതൃത്വത്തെ പ്രതിസന്ധിയിലാക്കുന്നത്. സ്ത്രീത്വത്തെ അപമാനിക്കുകയും വർഗീയ സംഘർഷത്തിനിടയാക്കുകയും ചെയ്യുന്ന പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് മന്ത്രി ജി.സുധാകരനെതിരെ പരാതി നൽകിയിരിക്കുന്നത്. സുധാകരൻറെ മുൻ പഴ്സണൽ സ്റ്റാഫ് അംഗത്തിൻറെ ഭാര്യയാണ് അമ്പലപ്പുഴ പൊലീസിൽ പരാതി നൽകിയത്. പരാതിക്കാരിയെ വിവാഹം ചെയ്തതിന് പിന്നാലെ പഴ്സണൽ സ്റ്റാഫിൽ നിന്ന് ഭർത്താവിനെ പുറത്താക്കിയതായും പരാതിയിൽ പറയുന്നുണ്ട് അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്യുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.



കഴിഞ്ഞ ദിവസം ആലപ്പുഴയിലെ വാർത്താസമ്മേളനത്തിലാണ് മന്ത്രി സ്ത്രീത്വത്തെ അപമാനിക്കുന്നവിധം പ്രസ്താവന നടത്തിയെന്നാണ് പരാതിയിൽ ആരോപിച്ചിരിക്കുന്നത്. ആലപ്പുഴയിലെ മുൻ എസ്.എഫ്.ഐ മുൻ ജില്ലാ കമ്മിറ്റി അംഗം കൂടിയാണ് പരാതിക്കാരി. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്യുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.സാങ്കേതിക കാരണങ്ങൾ പറഞ്ഞ് സ്റ്റേഷനുകളിൽ പരാതി തട്ടിക്കളിക്കുകയാണ് . 



സ്ത്രീത്വത്തെ അപമാനിക്കുകയും വർഗീയ സംഘർഷത്തിനിടയാക്കുകയും ചെയ്യുന്ന പരാമർശങ്ങൾ നടത്തിയെന്നാരോപണം. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്യുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിക്കുകയും വർഗീയ സംഘർഷത്തിനിടയാക്കുകയും ചെയ്യുന്ന പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് മന്ത്രി ജി.സുധാകരനെതിരെ പരാതി നൽകിയിരിക്കുന്നത്.

మరింత సమాచారం తెలుసుకోండి: