രാഹുൽ ഗാന്ധി ഇട്ടിരിക്കുന്നത് 41,000 രൂപയുടെ ടി ഷർട്ട്;  ട്വീറ്റുമായി ബിജെപി രംഗത്ത്! പ്രമുഖ ബ്രാൻഡായ ബർബറിയുടെ 41,000 രൂപ വിലവരുന്ന ടി ഷർട്ടാണ് രാഹുൽ ഗാന്ധി ധരിച്ചിരിക്കുന്നതെന്നാണ് ബിജെപിയുടെ ആരോപണം. തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ "ഭാരതമേ കാണൂ" എന്ന തലക്കെട്ടോടെയാണ് ബിജെപിയുടെ ആരോപണം. ഭാരത് ജോഡോ യാത്ര നടത്തുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ധരിക്കുന്ന ടി ഷർട്ടിൻറെ വില ചർച്ചയാക്കി ബിജെപി.രാഹുൽ ഗാന്ധിയുടെ ചിത്രത്തിനൊപ്പം, അദ്ദേഹം ധരിച്ചിരിക്കുന്നതിന് സമാനമായ ഡിസൈൻ ഉള്ള ബർബറിയുടെ ടി ഷർട്ടും അതിൻറെ വിലയുമാണ് ബിജെപി പങ്കുവെച്ച ചിത്രത്തിലുള്ളത്.



  ട്വീറ്റ് ശ്രദ്ധനേടിയതോടെ ഇതിന് മറുപടിയുമായി കോൺഗ്രസും രംഗത്തെത്തി. തൊഴിലില്ലായ്മയെയും വിലക്കയറ്റത്തെയും കുറിച്ചു സംസാരിക്കുക. ഇനി വസ്ത്രങ്ങളാണ് ചർച്ച ചെയ്യുന്നതെങ്കിൽ മോദിജിയുടെ 10 ലക്ഷത്തിൻറെ സ്യൂട്ടും ഒന്നര ലക്ഷത്തിൻറെ കണ്ണാടിയെക്കുറിച്ചും ചർച്ച ചെയ്യാം. എന്താണ് ചെയ്യേണ്ടതെന്നു പറയൂ.'' കോൺഗ്രസ് ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ ബിജെപിയുടെ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് ചോദിച്ചു. ഭാരത് ജോഡോ യാത്രയിൽ തടിച്ചുകൂടിയ ജനങ്ങളെ കണ്ട് ഭയമുണ്ടോ എന്ന് ചോദിച്ചുകൊണ്ടാണ് കോൺഗ്രസിൻറെ മറുപടി. "പ്രശ്‌നങ്ങളെക്കുറിച്ചു സംസാരിക്കുക.കന്യാകുമാരിയിൽ കഴിഞ്ഞ ദിവസം ആരംഭിച്ച യാത്ര തമിഴ്നാട്ടിലൂടെയാണ് പുരോഗമിക്കുന്നത്. നൂറ് കണക്കിന് ആളുകളാണ് യാത്രയുടെ ഭാഗമാകുന്നത്.




  3570 കിലോമീറ്റർ ദൂരമാണ് ഭാരത് ജോഡോ യാത്രയിൽ രാഹുലും സംഘവും സഞ്ചരിക്കേണ്ടത്. 12 സംസ്ഥാനങ്ങളിലൂടെയും, രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് 2023 ജനുവരി 23ന് ഭാരത് ജോഡോ യാത്ര കശ്മീരിൽ സമാപിക്കും.അതേസമയം, രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര തുടരുകയാണ്.  ഭാരത് ജോഡോ യാത്ര നടത്തുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ധരിക്കുന്ന ടി ഷർട്ടിൻറെ വില ചർച്ചയാക്കി ബിജെപി. പ്രമുഖ ബ്രാൻഡായ ബർബറിയുടെ 41,000 രൂപ വിലവരുന്ന ടി ഷർട്ടാണ് രാഹുൽ ഗാന്ധി ധരിച്ചിരിക്കുന്നതെന്നാണ് ബിജെപിയുടെ ആരോപണം. 




  തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ "ഭാരതമേ കാണൂ" എന്ന തലക്കെട്ടോടെയാണ് ബിജെപിയുടെ ആരോപണം. തൊഴിലില്ലായ്മയെയും വിലക്കയറ്റത്തെയും കുറിച്ചു സംസാരിക്കുക. ഇനി വസ്ത്രങ്ങളാണ് ചർച്ച ചെയ്യുന്നതെങ്കിൽ മോദിജിയുടെ 10 ലക്ഷത്തിൻറെ സ്യൂട്ടും ഒന്നര ലക്ഷത്തിൻറെ കണ്ണാടിയെക്കുറിച്ചും ചർച്ച ചെയ്യാം. എന്താണ് ചെയ്യേണ്ടതെന്നു പറയൂ.'' കോൺഗ്രസ് ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ ബിജെപിയുടെ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് ചോദിച്ചു.

Find out more: