എന്താണ് നാഷണൽ ഹെറാൾഡ്‌ കേസ്?  ഈ കേസിൽ സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും ഒന്നും രണ്ടും പ്രതികളാക്കിയാണ് കുറ്റപത്രം നൽകിയിരിക്കുന്നത്. ഗാന്ധി കുടുംബത്തിനെതിരെ ആദ്യമായാണ് ഇഡി കുറ്റപത്രം ഫയൽ ചെയ്യുന്നത്.നാഷണൽ ഹെറാൾഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) കുറ്റപത്രം സമർപ്പിച്ചു. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെ കുറ്റങ്ങൾ ചുമത്തിയിരിക്കുന്നത്. സെക്ഷൻ 3 പ്രകാരം സോണിയയെയും രാഹുലിനെയും കള്ളപ്പണം വെളുപ്പിക്കലിന് ഇഡി കുറ്റക്കാരായി കണക്കാക്കുന്നു. കൂടാതെ, കമ്പനികളുടെ നിയമലംഘനങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ 70-ഉം ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അസോസിയേറ്റഡ് ജേർണൽ ലിമിറ്റഡിന്റെ 2,000 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ കൈവശപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന് 2017-ലെ ആദായ നികുതി വകുപ്പിൻ്റെ ഉത്തരവിൽ പറയുന്നു.




കമ്പനി ആക്ടിലെ സെക്ഷൻ 25 പ്രകാരം ലാഭേച്ഛയില്ലാത്ത സ്ഥാപനമായാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നിരുന്നാലും, ഈ കമ്പനി ചാരിറ്റി പ്രവർത്തനങ്ങളൊന്നും നടത്തിയില്ലെന്നും ED ആരോപിക്കുന്നു. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ സെക്ഷൻ 4 പ്രകാരം പ്രതികൾക്ക് ഏഴ് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്നതാണ്.ഈ കേസ് രാഷ്ട്രീയപരമായി പ്രേരിതമാണെന്നാണ് കോൺഗ്രസ് പറയുന്നത്. ഇഡിയുടെ നടപടിക്കെതിരെ കോൺഗ്രസ് ബുധനാഴ്ച രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും. പ്രതിപക്ഷത്തെ നിശബ്ദമാക്കാൻ വേണ്ടി ഇഡിയെ ഉപയോഗിക്കുന്നുവെന്നും കോൺഗ്രസ് ആരോപിച്ചു. "ഇത് രാഷ്ട്രീയ പകപോക്കലാണ്," കോൺഗ്രസ് നേതാക്കൾ പറഞ്ഞു. കമ്പനി ആക്ടിലെ സെക്ഷൻ 25 പ്രകാരം ലാഭേച്ഛയില്ലാത്ത സ്ഥാപനമായാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.





എന്നിരുന്നാലും, ഈ കമ്പനി ചാരിറ്റി പ്രവർത്തനങ്ങളൊന്നും നടത്തിയില്ലെന്നും ED ആരോപിക്കുന്നു. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ സെക്ഷൻ 4 പ്രകാരം പ്രതികൾക്ക് ഏഴ് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്നതാണ്. ഈ കേസ് രാഷ്ട്രീയപരമായി പ്രേരിതമാണെന്നാണ് കോൺഗ്രസ് പറയുന്നത്. ഇഡിയുടെ നടപടിക്കെതിരെ കോൺഗ്രസ് ബുധനാഴ്ച രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും. പ്രതിപക്ഷത്തെ നിശബ്ദമാക്കാൻ വേണ്ടി ഇഡിയെ ഉപയോഗിക്കുന്നുവെന്നും കോൺഗ്രസ് ആരോപിച്ചു. "ഇത് രാഷ്ട്രീയ പകപോക്കലാണ്," കോൺഗ്രസ് നേതാക്കൾ പറഞ്ഞു. ജവഹർലാൽ നെഹ്‌റു ആരംഭിച്ച നാഷണൽ ഹെറാൾഡ് പത്രം പ്രസിദ്ധീകരിക്കുന്നത് അസോസിയേറ്റഡ് ജേർണൽ ലിമിറ്റഡാണ്. സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ടതിനെ തുടർന്ന് 2010-ൽ അസോസിയേറ്റഡ് ജേർണൽ ലിമിറ്റഡിനെ പുതുതായി രൂപീകരിച്ച യങ് ഇന്ത്യ ജേർണൽ ഏറ്റെടുത്തു.





2023 നവംബറിൽ അസോസിയേറ്റഡ് ജേർണൽ ലിമിറ്റഡിൻ്റെയും യങ് ഇന്ത്യ ലിമിറ്റഡിന്റെ 751 കോടി രൂപയുടെ ആസ്തികൾ ഇടി കണ്ടുകെട്ടിയിരുന്നു.കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെ കുറ്റങ്ങൾ ചുമത്തിയിരിക്കുന്നത്. സെക്ഷൻ 3 പ്രകാരം സോണിയയെയും രാഹുലിനെയും കള്ളപ്പണം വെളുപ്പിക്കലിന് ഇഡി കുറ്റക്കാരായി കണക്കാക്കുന്നു. കൂടാതെ, കമ്പനികളുടെ നിയമലംഘനങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ 70-ഉം ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അസോസിയേറ്റഡ് ജേർണൽ ലിമിറ്റഡിന്റെ 2,000 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ കൈവശപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന് 2017-ലെ ആദായ നികുതി വകുപ്പിൻ്റെ ഉത്തരവിൽ പറയുന്നു.




സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയുമടക്കമുള്ള കോൺഗ്രസ് നേതാക്കൾ കേവലം 50 ലക്ഷം രൂപയ്ക്ക് അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിൻ്റെ 2,000 കോടി രൂപയിലധികം വിലമതിക്കുന്ന സ്വത്തുക്കൾ കൈവശപ്പെടുത്തിയെന്നാണ് ആരോപണം. യങ് ഇന്ത്യൻ പ്രൈവറ്റ് ലിമിറ്റഡിൻ്റെ ദൈനംദിന പ്രവർത്തനങ്ങളെക്കുറിച്ചാണ് പ്രധാനമായും കേസ് അന്വേഷണം നടക്കുന്നത്. സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും 38 ശതമാനം വീതം ഓഹരിയുണ്ട്.ഏപ്രിൽ ഒമ്പതിന് ഡൽഹിയിലെ റൗസ് അവന്യൂ കോടതിയിൽ സമർപ്പിച്ച കുറ്റപത്രം സ്പെഷ്യൽ ജഡ്ജി വിശാൽ ഗോഗ്നെ അവലോകനം ചെയ്തു. ഗാന്ധി കുടുംബത്തിൻ്റെ വിശ്വസ്തനും കോൺഗ്രസ് ഓവർസീസ് ചീഫുമായ സാം പിത്രോദ, സുമൻ ദുബെ എന്നിവരെയും കുറ്റപത്രത്തിൽ പ്രതി ചേർത്തിട്ടുണ്ട്. ഏപ്രിൽ 25-നാണ് കോടതി വാദം കേൾക്കുന്നത്. ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി 2014-ൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇഡി ഈ കേസിൽ അന്വേഷണം ആരംഭിച്ചത്.

Find out more: