ലോകായുക്ത ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടു! ഗവർണർ അംഗീകരിച്ചതോടെ ലോകായുക്ത നിയമഭേദഗതി പ്രാബല്യത്തിൽ വന്നു. ഓർഡിനൻസിനെതിരെ പ്രതിപക്ഷം പ്രതിഷേധം തുടരുന്ന സാഹചര്യത്തിലായിരുന്നു മുഖ്യമന്ത്രിയുടെ നീക്കം. ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ രാജ്ഭവനിലെത്തി ഗവർണറുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് ഗവർണർ ഒപ്പിട്ടെന്ന വാർത്ത പുറത്തു വരുന്നത്. വിവാദമായ ലോകായുക്ത ഓർഡിനൻസിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടതായി റിപ്പോർട്ട്.  എന്നാൽ നിയമത്തിലെ ചില ഭാഗങ്ങൾ ഭരണഘടനാവിരുദ്ധമാണെന്നും തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിക്കാൻ പോലും ലോകായുക്തയെ അനുവദിക്കുന്ന ഭാഗങ്ങൾ നിയമത്തിലുണ്ടെന്നുമായിരുന്നു സർക്കാരിൻ്റെ വിശദീകരണം. 







  എന്നാൽ ഓർഡിനൻസിൽ ഒപ്പിടരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘം ഗവർണറെ കാണുകയും ചെയ്തിരുന്നു. എന്നാൽ ഓർഡിനൻസിൽ ഒപ്പിട്ട ഗവർണറുടെ നടപടി പ്രതിപക്ഷത്തിന് തിരിച്ചടിയാണ്. ലോകായുക്തയുടെ അധികാരങ്ങൾ വെട്ടിക്കുറയ്ക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്നു ചൂണ്ടിക്കാട്ടി പ്രതിപക്ഷം പ്രതിഷേധമുയർത്തിയിരുന്നു ഈ അധികാരം മറ്റു സംസ്ഥാനങ്ങളിൽ ലോകായുക്തയ്ക്ക് ഇല്ലെന്നും സർക്കാർ ചൂണ്ടിക്കാട്ടി. താൻ നടത്തിയ പരിശോധനയിലും ഇക്കാര്യം സ്ഥിരീകരിച്ചതായി ഗവർണർ അറിയിച്ചെന്നാണ് മനോരമ റിപ്പോർട്ട്. ലോകായുക്ത ചട്ടം 14 ഭേദഗതിയാണ് ഗവർണർ അംഗീകരിച്ചത്. ഈ നീക്കത്തിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും ലോകായുക്തയ്ക്ക് ഭരണഘടനയ്ക്ക് അതീതമായ അധികാരങ്ങൾ നൽകേണ്ടെന്നു തീരുമാനിച്ചതിനാലാണ് നിയമഭേദഗതിയെന്നും മുഖ്യമന്ത്രി കൂടിക്കാഴ്ചയിൽ വിശദീകരിച്ചു. 





 ഇക്കാര്യത്തിൽ സർക്കാർ നൽകിയ വിശദീകരണത്തിനു ശേഷവും ഗവർണർ നിലപാട് മാറ്റിയില്ല. എന്നാൽ ഇതിനു പിന്നാലെയായിരുന്നു ഗവർണറെ അനുനയിപ്പിക്കാൻ സർക്കാർ നടത്തിയ നീക്കം. എന്നാൽ ഗവർണർ ഒപ്പിട്ടാൽ നിയമനടപടിയെന്നാണ് പ്രതിപക്ഷം മുൻപ് അറിയിച്ചിരുന്നത്. ഓർഡിനൻസിൽ ഒപ്പിടാനായി മുൻപ് മന്ത്രി പി രാജീവ് ജനുവരി 24ന് രാജ്ഭവനിലത്തിയിരുന്നെങ്കിലും ഗവർണർ ഒപ്പിടാൻ തയ്യാറായിരുന്നില്ല. അതേസമയം, ഗവർണറുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി ബിജെപി സംസ്ഥാന കമ്മിറ്റിയംഗം ഹരി എസ് കർത്തായെ നിയമിക്കണമെന്ന് ഗവർണർ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായാണ് മനോരമ റിപ്പോർട്ട്. അനുനയനീക്കത്തിൻ്റെ ഭാഗമായി മുഖ്യമന്ത്രി ഈ ശുപാർശ അംഗീകരിച്ചേക്കുമെന്നാണ് റിപ്പോർട്ട്.





 ന്ന് മാസത്തിനകം ബന്ധപ്പെട്ട അധികാരി ഈ ഉത്തരവ് തള്ളിയില്ലെങ്കിൽ അധികാര സ്ഥാനത്തു നിന്നു നീക്കും. എന്നാൽ പുതിയ ഭേദഗതി നിലവിൽ വരുന്നതോടെ ലോകായുക്തയുടെ ഈ അധികാരം ഇല്ലാതാകും. കുറ്റാരോപിതർ എന്നു കണ്ടെത്തുന്നവരുടെ ഹിയറിങ് നടത്തി മൂന്ന് മാസത്തിനകം ലോകായുക്ത ഉത്തരവ് സ്വീകരിക്കുകയോ തള്ളുകയോ ചെയ്യാം.  അഴിമതിക്കേസുകളിൽ ലോകായുക്ത തീർപ്പുണ്ടാക്കിയാൽ ഇത് ഗവർണർക്കും സംസ്ഥാന സർക്കാരിനും കൈമാറണമെന്നാണ് ചട്ടം. ലോകായുക്തയുടെ പ്രഖ്യാപനം അധികാരികൾ അതേപടി സ്വീകരിക്കണമെന്നും കുറ്റക്കാരെെന്നു ലോകായുക്ത കണ്ടെത്തുന്നവരെ പുറത്താക്കണമെന്നുമാണ് 1999ലെ ലോകായുക്ത നിയമത്തിലെ ചട്ടം 14 വ്യക്തമാക്കുന്നത്. മൂ

Find out more: