മനുഷ്യന്റെ സകല പ്രശ്നങ്ങൾക്കും കാരണം അത്യാഗ്രഹവും ആർത്തിയുമാണ്; പകലും പാതിരാവും' ടീസർ പുറത്ത്! കുഞ്ചാക്കോ ബോബനും രജിഷ വിജയനുമാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. ചിത്രത്തിന്റെ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണിപ്പോൾ. ത്രില്ലർ ചിത്രമായിട്ടായിരിക്കും പകലും പാതിരാവും പ്രേക്ഷകരിലേക്കെത്തുകയെന്നാണ് ടീസർ നൽകുന്ന സൂചന. അഞ്ചാം പാതിരയ്ക്ക് ശേഷം കുഞ്ചാക്കോ ബോബന്റേതായി എത്തുന്ന മികച്ച ത്രില്ലർ സിനിമയായിരിക്കും ഇതെന്നാണ് ടീസർ കണ്ട പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്.മാസ് പടങ്ങൾ ചെയ്ത് മലയാളി മനസിൽ കുടിയേറിയ സംവിധായകനാണ് അജയ് വാസുദേവ്. ഷൈലോക്കിന് ശേഷം അജയ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പകലും പാതിരാവും. മാസ്റ്റർപീസ്, രാജാധിരാജ എന്നീ ചിത്രങ്ങളായിരുന്നു ഇതിനു മുൻപ് അജയ് ചെയ്ത ചിത്രങ്ങൾ.





   നിഷാദ് കോയയാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. ഗോകുലം ഗോപാലനും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. വി സി പ്രവീൺ, ബൈജു ഗോപാലൻ എന്നിവരാണ് ചിത്രത്തിന്റെ സഹ നിർമ്മാതാക്കൾ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി.മാർച്ച് മൂന്നിനാണ് ചിത്രം തീയേറ്ററുകളിലെത്തുന്നത്. ഗുരു സോമ സുന്ദരം, തിങ്കളാഴ്ച്ച നിശ്ചയത്തിലൂടെ ശ്രദ്ധേയനായ മനോജ് കെ. യു, സീത എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ ആണ് ചിത്രം നിർമിക്കുന്നത്.





  ക്രിസ്റ്റഫർ, ഓപ്പറേഷൻ ജാവ എന്നി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഫായിസ് സിദ്ധീഖ് ആണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. നിരവധി തമിഴ് ചിത്രങ്ങൾ ഒരുക്കിയ സാം സി.എസ് ആണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നത്. സ്റ്റീഫൻ ദേവസിയാണ് ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ദയാൽ പത്മനാഭൻ ആണ് കഥയൊരുക്കുന്നത്.മാർച്ച് മൂന്നിനാണ് ചിത്രം തീയേറ്ററുകളിലെത്തുന്നത്. ഗുരു സോമ സുന്ദരം, തിങ്കളാഴ്ച്ച നിശ്ചയത്തിലൂടെ ശ്രദ്ധേയനായ മനോജ് കെ. യു, സീത എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. 





  ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ ആണ് ചിത്രം നിർമിക്കുന്നത്. മാസ്റ്റർപീസ്, രാജാധിരാജ എന്നീ ചിത്രങ്ങളായിരുന്നു ഇതിനു മുൻപ് അജയ് ചെയ്ത ചിത്രങ്ങൾ. നിഷാദ് കോയയാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. ഗോകുലം ഗോപാലനും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. വി സി പ്രവീൺ, ബൈജു ഗോപാലൻ എന്നിവരാണ് ചിത്രത്തിന്റെ സഹ നിർമ്മാതാക്കൾ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി.

Find out more: