400 കിലോ കഞ്ചാവുമായി ബിജെപി ത്രിപുര സംസ്ഥാന ഉപാധ്യക്ഷൻ പിടിയിൽ; തന്നെ കുടുക്കിയതെന്ന് ത്രിപുരയിലെ നേതാവ്! കമാൽപൂരിലേക്കുള്ള യാത്രയ്ക്കിടെ ധലായ് ജില്ലയിൽ നിന്നാണ് മംഗൾ ദേബർമ അറസ്റ്റിലായത്. ബിജെപി നേതാവിനെതിരെ അന്വേഷണം ആരംഭിച്ചതായി പോലീസിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ദേബർമയുടെ വാഹനം കസ്റ്റഡിയിൽ എടുത്തെങ്കിലും അദ്ദേഹത്തെ രാത്രിയോടെ വിട്ടയച്ചു. കാറിൽ 400 കിലോഗ്രാം കഞ്ചാവുമായി ത്രിപുരയിലെ ബിജെപി സംസ്ഥാന അധ്യക്ഷൻ പിടിയിൽ.രാഷ്ട്രീയ ജീവിതം തകർക്കാൻ തനിക്കെതിരെ ഗൂഢാലോചന നടന്നു. വാഹനത്തിലെ ചരക്കിനെക്കുറിച്ച് ഞാനോ ഡ്രൈവറോ അറിഞ്ഞിരുന്നില്ല.
ആരോ കഞ്ചാവ് ഒളിപ്പിക്കുകയായിരുന്നു. അവർ തന്നെയാണ് പോലീസിനെ അറിയിച്ചതെന്നും മംഗൾ ദേബർമ പറഞ്ഞു. ഖൊവായിക്കും കമാൽപൂരിനും ഇടയിലുള്ള ചെക്ക് പോയിൻറിൽ വെച്ചാണ് ദേബർമ്മയുടെ വാഹനം പിടികൂടിയതെന്ന് ധലായ് ജില്ലാ പോലീസ് ചീഫ് പറഞ്ഞു. കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട് തനിക്ക് യാതൊരു അറിവില്ലെന്നും ഇതിൽ പങ്കില്ലെന്നുമാണ് ബിജെപി ഉപാധ്യക്ഷൻ പറയുന്നത്. നാട്ടുകാർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് പോലീസ് ഇയാളെ തടഞ്ഞുവെച്ചതും വാഹനം പരിശോധിച്ചതും.പാർട്ടിയെ അപകീർത്തിപ്പെടുത്താനുള്ള ഗൂഢാലോചനയാണ് സംഭവമെന്നാണ് നേതാക്കളുടെയും പ്രതികരണം. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നെന്നും നേതാക്കൾ പ്രതികരിച്ചു.നാട്ടുകാരാണ് വാഹനത്തിൽ കഞ്ചാവ് കണ്ടെത്തിയത്.
ഇവർ നിർബന്ധിച്ചതിനെത്തുടർന്നാണ് പോലീസ് ബിജെപി നേതാവിൻറെ വാഹനം പരിശോധിച്ചതെന്നാണ് റിപ്പോർട്ട്. ഖൊവായിക്കും കമാൽപൂരിനും ഇടയിലുള്ള ചെക്ക് പോയിൻറിൽ വെച്ചാണ് ദേബർമ്മയുടെ വാഹനം പിടികൂടിയതെന്ന് ധലായ് ജില്ലാ പോലീസ് ചീഫ് പറഞ്ഞു. കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട് തനിക്ക് യാതൊരു അറിവില്ലെന്നും ഇതിൽ പങ്കില്ലെന്നുമാണ് ബിജെപി ഉപാധ്യക്ഷൻ പറയുന്നത്. നാട്ടുകാർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് പോലീസ് ഇയാളെ തടഞ്ഞുവെച്ചതും വാഹനം പരിശോധിച്ചതും. വാഹനത്തിലെ ചരക്കിനെക്കുറിച്ച് ഞാനോ ഡ്രൈവറോ അറിഞ്ഞിരുന്നില്ല. ആരോ കഞ്ചാവ് ഒളിപ്പിക്കുകയായിരുന്നു. അവർ തന്നെയാണ് പോലീസിനെ അറിയിച്ചതെന്നും മംഗൾ ദേബർമ പറഞ്ഞു. ഖൊവായിക്കും കമാൽപൂരിനും ഇടയിലുള്ള ചെക്ക് പോയിൻറിൽ വെച്ചാണ് ദേബർമ്മയുടെ വാഹനം പിടികൂടിയതെന്ന് ധലായ് ജില്ലാ പോലീസ് ചീഫ് പറഞ്ഞു. കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട് തനിക്ക് യാതൊരു അറിവില്ലെന്നും ഇതിൽ പങ്കില്ലെന്നുമാണ് ബിജെപി ഉപാധ്യക്ഷൻ പറയുന്നത്. നാട്ടുകാർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് പോലീസ് ഇയാളെ തടഞ്ഞുവെച്ചതും വാഹനം പരിശോധിച്ചതും.പാർട്ടിയെ അപകീർത്തിപ്പെടുത്താനുള്ള ഗൂഢാലോചനയാണ് സംഭവമെന്നാണ് നേതാക്കളുടെയും പ്രതികരണം.
Find out more: