കെജ്രിവാളിന് ജയിലിലിരുന്നും ഭരിക്കാം എന്ന് വിദഗ്ദർ! ഇന്ത്യയുടെഅതെസമയം ഗവർണറും ആഭ്യന്തര മന്ത്രാലയവും എന്ത് നിലപാടായിരിക്കും ഈ വിഷയത്തിൽ എടുക്കുകയെന്നത് വ്യക്തമായിട്ടില്ല. അടുത്തിടെ തമിഴ്നാട് മന്ത്രിയായിരുന്ന സെന്തിൽ ബാലാജി അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കപ്പെട്ടതിനു ശേഷവും മന്ത്രിയായി തുടർന്നിരുന്നു. ഇദ്ദേഹത്തെ മന്ത്രിസ്ഥാനത്തു നിന്ന് നീക്കം ചെയ്ത ഗവർണർ ആർ എൻ രവിയുടെ നടപടിയെ മദ്രാസ് ഹൈക്കോടതി ശാസനയോടെ തള്ളുകയാണുണ്ടായത്. മന്ത്രിപദവി നീക്കം ചെയ്തിരുന്നെങ്കിലും അദ്ദേഹത്തിന് വകപ്പുകളൊന്നും ഉണ്ടായിരുന്നില്ല. ഭരണനിർവ്വഹണം ജയിലിൽ തുടർന്നു കൊണ്ട് നടത്തുക അസാധ്യമായിരിക്കും.അതെസമയം അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധവുമായി അദ്ദേഹത്തിന്റെ ഭാര്യ സുനിത കെജ്രിവാൾ രംഗത്തെത്തി. എതിരാളികളെ അടിച്ചമർത്താൻ ശ്രമിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് അവർ ആരോപിച്ചു. ഡൽഹിയിലെ ജനങ്ങളെ വഞ്ചിക്കുകയാണ് പ്രധാനമന്ത്രി ചെയ്തിരിക്കുന്നത്.






അധികാരത്തിന്റെ ഹുങ്കിലാണ് പ്രധാനമന്ത്രി പ്രവർത്തിക്കുന്നത്. മൂന്നു തവണ ഡൽഹിയുടെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടയാളെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് അവർ ചൂണ്ടിക്കാട്ടി.

ഇന്ത്യാ മുന്നണിയുടെ രൂപീകരണം പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപിയെയും പരിഭ്രാന്തരാക്കിയതായി കോൺഗ്രസ് പ്രസ്താവിച്ചു.അതെസമയം അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധവുമായി അദ്ദേഹത്തിന്റെ ഭാര്യ സുനിത കെജ്രിവാൾ രംഗത്തെത്തി. എതിരാളികളെ അടിച്ചമർത്താൻ ശ്രമിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് അവർ ആരോപിച്ചു. ഡൽഹിയിലെ ജനങ്ങളെ വഞ്ചിക്കുകയാണ് പ്രധാനമന്ത്രി ചെയ്തിരിക്കുന്നത്. അധികാരത്തിന്റെ ഹുങ്കിലാണ് പ്രധാനമന്ത്രി പ്രവർത്തിക്കുന്നത്.







മൂന്നു തവണ ഡൽഹിയുടെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടയാളെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് അവർ ചൂണ്ടിക്കാട്ടി.ഇന്ത്യാ മുന്നണിയുടെ രൂപീകരണം പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപിയെയും പരിഭ്രാന്തരാക്കിയതായി കോൺഗ്രസ് പ്രസ്താവിച്ചു.അതെസമയം ഗവർണറും ആഭ്യന്തര മന്ത്രാലയവും എന്ത് നിലപാടായിരിക്കും ഈ വിഷയത്തിൽ എടുക്കുകയെന്നത് വ്യക്തമായിട്ടില്ല. അടുത്തിടെ തമിഴ്നാട് മന്ത്രിയായിരുന്ന സെന്തിൽ ബാലാജി അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കപ്പെട്ടതിനു ശേഷവും മന്ത്രിയായി തുടർന്നിരുന്നു. ഇദ്ദേഹത്തെ മന്ത്രിസ്ഥാനത്തു നിന്ന് നീക്കം ചെയ്ത ഗവർണർ ആർ എൻ രവിയുടെ നടപടിയെ മദ്രാസ് ഹൈക്കോടതി ശാസനയോടെ തള്ളുകയാണുണ്ടായത്. മന്ത്രിപദവി നീക്കം ചെയ്തിരുന്നെങ്കിലും അദ്ദേഹത്തിന് വകപ്പുകളൊന്നും ഉണ്ടായിരുന്നില്ല. ഭരണനിർവ്വഹണം ജയിലിൽ തുടർന്നു കൊണ്ട് നടത്തുക അസാധ്യമായിരിക്കും.  





ചരിത്രത്തിലാദ്യമായാണ് ഭരണത്തിലിരിക്കവെ ഒരു മുഖ്യമന്ത്രി അറസ്റ്റ് ചെയ്യപ്പെടുന്നത് എന്നതിനാൽ ഈ വിഷയത്തിൽ തീരുമാനമെടുക്കാൻ മാതൃകയ്ക്ക് മുൻ വഴക്കങ്ങൾ ഇല്ല. ഇക്കാരണത്താൽ നിയമവിദഗ്ധരുമായി ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണ് ഗവർണറും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും. 
അറസ്റ്റ് ചെയ്യപ്പെട്ടാലും മുഖ്യമന്ത്രിപദത്തിൽ തുടരുന്നതിന് തടസ്സങ്ങളൊന്നുമില്ലെന്ന് മുതിർന്ന അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണൻ പറഞ്ഞു. അതെസമയം ഭരണപരമായി വലിയ തടസ്സങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന പ്രശ്നം മുതിർന്ന അഭിഭാഷകൻ വികാസ് സിങ് ചൂണ്ടിക്കാട്ടുന്നു. നിയമപരമായി കെജ്രിവാളിന് തുടരാമെങ്കിലും ഭരണനിർവ്വഹണം പലതരത്തിൽ തടസ്സപ്പെടാം. ഭരണനിർവ്വഹണത്തിന്റെ കാര്യം വരുമ്പോൾ ഏതാണ് അസാധ്യം എന്നാണ് വികാസ് സിങ് അഭിപ്രായപ്പെടുന്നത്. കേസുകളിൽ അറസ്റ്റ് ചെയ്യപ്പെടുന്ന മുഖ്യമന്ത്രിക്ക് ജയിലിൽ ഇരുന്നുകൊണ്ട് ചുമതലകൾ നിർവ്വഹിക്കാൻ നിയമപരമായി പ്രതിബന്ധങ്ങൾ ഇല്ലെന്ന് നിയമവിദഗ്ധർ.

మరింత సమాచారం తెలుసుకోండి: