ഇന്ത്യ മുന്നണി സനാത ധർമത്തെ ഉന്മൂലനം ചെയ്യാൻ ശ്രമിക്കുന്നു; വീണ്ടും അടിമത്വത്തിലേക്ക് തള്ളിവിടുന്നെന്നു പ്രധാന മന്ത്രി! സനാതന ധർമത്തെ അവസാനിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും 1,000 വർഷം പഴക്കമുള്ള അടിമത്വത്തിലേക്ക് രാജ്യത്തെ തള്ളിവിടാനാണ് ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രതിപക്ഷ പാർട്ടികളുടെ സഖ്യമായ 'ഇന്ത്യ' സഖ്യത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ പരാമർശത്തിന് കൃത്യമായ മറുപടി നൽകണമെന്ന് പ്രധാനമന്ത്രി മോദി നേരത്തെ മന്ത്രിമാരോട് ആവശ്യപ്പെട്ടിരുന്നു. മധ്യപ്രദേശിൽ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് നടത്തിയ റാലിയിൽ പൊതുജനങ്ങളോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിന്റെ വിവാദ സനാതന ധർമത്തെ ഉന്മൂലനം ചെയ്യണമെന്ന പരാമർശത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘സനാതന ധർമ്മമാണ് സ്വാതന്ത്രൃ സമരത്തിന് ശക്തി നൽകിയത്.
രാഷ്‌ട്രത്തെ ഒരുമിച്ച് നിർത്തിയത് സനാതന ധർമ്മമാണ്. ഒരു വശത്ത് പുതിയ ഭാരതം ലോകത്തെ ഒന്നിപ്പിക്കാൻ ശ്രമിക്കുന്നു. എന്നാൽ മറുവശത്ത് രാജ്യത്ത് ഭിന്നത സൃഷ്ടിക്കാൻ ശ്രമിക്കുന്ന ചിലരുണ്ട്. അവർ ഐഎൻഡിഐഎ സഖ്യം രൂപീകരിച്ചു.‘ പ്രധാനമന്ത്രി പറഞ്ഞു. ‘ഇന്ത്യാക്കാരുടെ വിശ്വാസത്തെ ആക്രമിക്കാനാണ് അവർ തീരുമാനിച്ചിരിക്കുന്നത്. ആയിരക്കണക്കിന് വർഷങ്ങളായി രാജ്യത്തെ ഒരുമിപ്പിച്ച ചിന്തകളെയും മൂല്യങ്ങളെയും പാരമ്പര്യങ്ങളെയും നശിപ്പിക്കാനാണ് അവർ ലക്ഷ്യമിടുന്നത്. ഈ രഹസ്യ അജണ്ടയെ എല്ലാം സനാതന ധർമ്മ വിശ്വാസികളും കരുതിയിരിക്കണമെന്നും‘ പ്രാധാനമന്ത്രി ഓർമിപ്പിച്ചു.
"വരും ദിവസങ്ങളിൽ അവർ നമ്മളെ ആക്രമിക്കും. എല്ലാ സനാതനികളായ എല്ലാ വ്യക്തികളും, ഈ രാജ്യത്തെ സ്നേഹിക്കുന്ന ഓരോ വ്യക്തിയും, ഈ രാജ്യത്തെ ജനങ്ങളെ സ്നേഹിക്കുന്നവരും ജാഗരൂകരായിരിക്കണം. സനാതനത്തെ അവസാനിപ്പിക്കാനും രാജ്യത്തെ 1,000 വർഷത്തെ അടിമത്തത്തിലേക്ക് തിരികെ കൊണ്ടുപോകാനും അവർ ആഗ്രഹിക്കുന്നു. എന്നാൽ, ഇത്തരം ശക്തികളെ ഒറ്റക്കെട്ടായി തടയണം. നമ്മുടെ സംഘടനയുടെ ശക്തിയാൽ, അവരുടെ തന്ത്രം വിജയിക്കില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട് പ്രധാനമന്ത്രി" ഊന്നിപ്പറഞ്ഞു. സനാതന ധർമ്മമാണ് സ്വാതന്ത്രൃ സമരത്തിന് ശക്തി നൽകിയത്. രാഷ്‌ട്രത്തെ ഒരുമിച്ച് നിർത്തിയത് സനാതന ധർമ്മമാണ്.
ഒരു വശത്ത് പുതിയ ഭാരതം ലോകത്തെ ഒന്നിപ്പിക്കാൻ ശ്രമിക്കുന്നു. എന്നാൽ മറുവശത്ത് രാജ്യത്ത് ഭിന്നത സൃഷ്ടിക്കാൻ ശ്രമിക്കുന്ന ചിലരുണ്ട്. അവർ ഐഎൻഡിഐഎ സഖ്യം രൂപീകരിച്ചു.‘ പ്രധാനമന്ത്രി പറഞ്ഞു. അവർ അടുത്തിടെ മുംബൈയിൽ ഒരു മീറ്റിംഗ് നടത്തി, അവിടെ 'ഘമാണ്ഡിയ' സഖ്യം എങ്ങനെ നയിക്കണം എന്നതിന്റെ നയവും തന്ത്രവും അവർ തീരുമാനിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മധ്യപ്രദേശിലെ സാഗർ ജില്ലയിലെ നടത്തിയ പൊതുറാലിയിലാണ് ഇക്കാര്യം പറഞ്ഞത്. "വരും ദിവസങ്ങളിൽ അവർ നമ്മളെ ആക്രമിക്കും. എല്ലാ സനാതനികളായ എല്ലാ വ്യക്തികളും, ഈ രാജ്യത്തെ സ്നേഹിക്കുന്ന ഓരോ വ്യക്തിയും, ഈ രാജ്യത്തെ ജനങ്ങളെ സ്നേഹിക്കുന്നവരും ജാഗരൂകരായിരിക്കണം. സനാതനത്തെ അവസാനിപ്പിക്കാനും രാജ്യത്തെ 1,000 വർഷത്തെ അടിമത്തത്തിലേക്ക് തിരികെ കൊണ്ടുപോകാനും അവർ ആഗ്രഹിക്കുന്നു.
എന്നാൽ, ഇത്തരം ശക്തികളെ ഒറ്റക്കെട്ടായി തടയണം. നമ്മുടെ സംഘടനയുടെ ശക്തിയാൽ, അവരുടെ തന്ത്രം വിജയിക്കില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട് പ്രധാനമന്ത്രി" ഊന്നിപ്പറഞ്ഞു. സനാതന ധർമ്മമാണ് സ്വാതന്ത്രൃ സമരത്തിന് ശക്തി നൽകിയത്. രാഷ്‌ട്രത്തെ ഒരുമിച്ച് നിർത്തിയത് സനാതന ധർമ്മമാണ്. ഒരു വശത്ത് പുതിയ ഭാരതം ലോകത്തെ ഒന്നിപ്പിക്കാൻ ശ്രമിക്കുന്നു. എന്നാൽ മറുവശത്ത് രാജ്യത്ത് ഭിന്നത സൃഷ്ടിക്കാൻ ശ്രമിക്കുന്ന ചിലരുണ്ട്. അവർ ഐഎൻഡിഐഎ സഖ്യം രൂപീകരിച്ചു.‘ പ്രധാനമന്ത്രി പറഞ്ഞു. അവർ അടുത്തിടെ മുംബൈയിൽ ഒരു മീറ്റിംഗ് നടത്തി, അവിടെ 'ഘമാണ്ഡിയ' സഖ്യം എങ്ങനെ നയിക്കണം എന്നതിന്റെ നയവും തന്ത്രവും അവ
Find out more: