വി മുരളീധരന് കെട്ടിവെക്കാനുള്ള തുക നൽകി യുക്രൈൻ വിദ്യാർത്ഥികൾ! ബിജെപി സംസ്ഥാന കാര്യാലയത്തിൽ മാതാപിതാക്കളോടൊപ്പമെത്തിയാണ് വിദ്യാർഥികൾ സമാഹരിച്ച തുക വി മുരളീധരന് കൈമാറിയത്.  ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന് തെരഞ്ഞെടുപ്പിൽ കെട്ടിവെക്കാനുള്ള തുക നൽകി യുദ്ധഭൂമിയായിരുന്ന യുക്രൈനിൽനിന്ന് രക്ഷപ്പെട്ടെത്തിയ വിദ്യാർഥികൾ. പ്രധാനമന്ത്രി നരേന്ദ്ര മോദി, മന്ത്രി വി മുരളീധരൻ എന്നിവരുടെ പ്രയ്തനത്തെ തുടർന്നാണ് തങ്ങളെ യുദ്ധഭൂമിയിൽനിന്ന് ഒഴിപ്പിക്കാനായതെന്ന് വിദ്യാർഥിയായ സായി ശ്രുതി പറഞ്ഞു. തങ്ങളെ രക്ഷപ്പെടുത്തിയതിൽ നന്ദിയും ആദരവും പ്രകടിപ്പിക്കാനായി വിദ്യാർഥികളും രക്ഷിതാക്കളും ചേർന്ന് കുറച്ച് പണം സ്വരൂപിച്ചു. 






ഈ തുക അദ്ദേഹത്തിൻ്റെ തെരഞ്ഞെടുപ്പിനുള്ള നിക്ഷേപമായി സമർപ്പിക്കാനാണ് തങ്ങൾ ഇന്ന് ഇവിടെ വന്നതെന്നും വിദ്യാർഥിനി കൂട്ടിച്ചേർത്തു.സായി ശ്രുതി, സൗരവ് എന്നിവരാണ് വിദ്യാർഥി സംഘത്തെ പ്രതിനിധീകരിച്ചു മാതാപിതാക്കൾക്കൊപ്പം എത്തിയത്. തങ്ങളെ രക്ഷപ്പെടുത്തിയതിനുള്ള നന്ദി സൂചകമായാണ് തുക നൽകാൻ തീരുമാനിച്ചതെന്ന് വിദ്യാർഥികൾ പറഞ്ഞു.നരേന്ദ്ര മോദി സർക്കാരിൻ്റെ ഭാഗമായി പ്രവർത്തിച്ചപ്പോൾ ഏറ്റവും കൂടുതൽ ആത്മസംതൃപ്തി നൽകിയത് മറുനാട്ടിൽ നിന്നുള്ള രക്ഷാദൗത്യങ്ങൾ തന്നെയാണ്. ഓപ്പറേഷൻ വന്ദേ ഭാരത് മുതൽ റഷ്യയിൽനിന്ന് അഞ്ചുതെങ്ങ് സ്വദേശികളെ തിരികെ എത്തിക്കുന്നത് വരെയുള്ള അഭിമാന ദൗത്യങ്ങളുടെ ഭാഗമായതിനാൽ സന്തോഷമുണ്ട്. 





പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കരുത്തുറ്റ നേതൃത്വത്തെ, വിദേശകാര്യമന്ത്രി എസ്. ജയശങ്കറിൻ്റെ മാർഗനിർദേശങ്ങളെ സ്മരിക്കുന്നുവെന്നും വി മുരളീധരൻ പറഞ്ഞു.ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി കെട്ടിവെക്കാനുള്ള തുക സമാഹരിച്ചു നൽകിയ വിദ്യാർഥികളോട് ഹൃദയം നിറഞ്ഞ സ്നേഹമുണ്ടെന്ന് വി മുരളീധരൻ പറഞ്ഞു.തങ്ങളെ രക്ഷപ്പെടുത്തിയതിൽ നന്ദിയും ആദരവും പ്രകടിപ്പിക്കാനായി വിദ്യാർഥികളും രക്ഷിതാക്കളും ചേർന്ന് കുറച്ച് പണം സ്വരൂപിച്ചു. ഈ തുക അദ്ദേഹത്തിൻ്റെ തെരഞ്ഞെടുപ്പിനുള്ള നിക്ഷേപമായി സമർപ്പിക്കാനാണ് തങ്ങൾ ഇന്ന് ഇവിടെ വന്നതെന്നും വിദ്യാർഥിനി കൂട്ടിച്ചേർത്തു. 





ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന് തെരഞ്ഞെടുപ്പിൽ കെട്ടിവെക്കാനുള്ള തുക നൽകി യുദ്ധഭൂമിയായിരുന്ന യുക്രൈനിൽനിന്ന് രക്ഷപ്പെട്ടെത്തിയ വിദ്യാർഥികൾ. പ്രധാനമന്ത്രി നരേന്ദ്ര മോദി, മന്ത്രി വി മുരളീധരൻ എന്നിവരുടെ പ്രയ്തനത്തെ തുടർന്നാണ് തങ്ങളെ യുദ്ധഭൂമിയിൽനിന്ന് ഒഴിപ്പിക്കാനായതെന്ന് വിദ്യാർഥിയായ സായി ശ്രുതി പറഞ്ഞു. തങ്ങളെ രക്ഷപ്പെടുത്തിയതിൽ നന്ദിയും ആദരവും പ്രകടിപ്പിക്കാനായി വിദ്യാർഥികളും രക്ഷിതാക്കളും ചേർന്ന് കുറച്ച് പണം സ്വരൂപിച്ചു. ഈ തുക അദ്ദേഹത്തിൻ്റെ തെരഞ്ഞെടുപ്പിനുള്ള നിക്ഷേപമായി സമർപ്പിക്കാനാണ് തങ്ങൾ ഇന്ന് ഇവിടെ വന്നതെന്നും വിദ്യാർഥിനി കൂട്ടിച്ചേർത്തു.സായി ശ്രുതി, സൗരവ് എന്നിവരാണ് വിദ്യാർഥി സംഘത്തെ പ്രതിനിധീകരിച്ചു മാതാപിതാക്കൾക്കൊപ്പം എത്തിയത്. തങ്ങളെ രക്ഷപ്പെടുത്തിയതിനുള്ള നന്ദി സൂചകമായാണ് തുക നൽകാൻ തീരുമാനിച്ചതെന്ന് വിദ്യാർഥികൾ പറഞ്ഞു.നരേന്ദ്ര മോദി സർക്കാരിൻ്റെ ഭാഗമായി പ്രവർത്തിച്ചപ്പോൾ ഏറ്റവും കൂടുതൽ ആത്മസംതൃപ്തി നൽകിയത് മറുനാട്ടിൽ നിന്നുള്ള രക്ഷാദൗത്യങ്ങൾ തന്നെയാണ്. 

మరింత సమాచారం తెలుసుకోండి: