ബാബരി വിഷയത്തില്‍ അനുകൂല വിധി ലഭിച്ചതിന് പിന്നാലെ വാരാണസിയിലെ ജ്ഞാന്‍വാപി മസ്ജിദിന് മേല്‍ വിഭജന ആരോപണവുമായി വിഎച്ച്പി യോഗം വിളിച്ചുചേര്‍ത്തതായാണ് പുറത്ത് വരുന്ന ഐഎഎന്‍എസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.മഥുരയിലെ ജ്ഞാന്‍വാപി മസ്ജിദിലും കൃഷ്ണജന്മഭൂമി ക്ഷേത്രത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച് ഫെബ്രുവരി 16-ന് വിഎച്ച്പി യോഗം ചേര്‍ന്നിരുന്നു.മഥുരയിലെ കാശി വിശ്വനാഥ ക്ഷേത്രവുമായി ജ്ഞാന്‍വാപി മസ്ജിദ് അതിര്‍ത്തി പങ്കിടുന്നുണ്ട്.
ജ്ഞാന്‍വാപി മസ്ജിദ്-കാശി വിശ്വനാഥ ക്ഷേത്ര കേസ് ഫെബ്രുവരി 17 മുതല്‍ വാരാണസി സിവില്‍ കോടതിയില്‍ വിചാരണ ആരംഭിക്കാനിരിക്കെയാണ് വിഎച്ച്പിയുടെ ഈ നീക്കം. ബാബരി മസ്ജിദ് കേസിലെ സുപ്രിംകോടതി വിധിയില്‍ ധൈര്യപ്പെട്ടാണ് വിഎച്ച്പിയുടെ ഈ പുതിയ നടപടി.
1992-ല്‍ ബാബരി മസ്ജിദ് തകര്‍ക്കുമ്പോള്‍ അടുത്ത ലക്ഷ്യം മഥുരയും വാരാണസിയുമെന്നായിരുന്നു ആര്‍എസ്എസ്-ന്‍റെ പ്രസ്താവന. ഇതൊരു തുടക്കമാണെന്നും കാശിയും മഥുരയും വരാനുണ്ട് എന്നാണ് അന്ന് ആര്‍എസ്എസ് ഉയര്‍ത്തിയിരുന്നത്.
1947-ൽ ബ്രിട്ടീഷ് ഇന്ത്യക്ക് സ്വയംഭരണം നൽകുന്നതിനൊപ്പം രാജ്യത്തെ അടിസ്ഥാനത്തിൽ മൂന്നു ഖണ്ഡങ്ങളായി വിഭജിച്ചതിനെയാണ് ഇന്ത്യയുടെ വിഭജനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിനെത്തുടർന്ന് ഇന്ത്യ, പാകിസ്താൻ എന്നിങ്ങനെ രണ്ടു രാജ്യങ്ങൾ ഉടലെടുത്തു.
ഇന്ത്യൻ സ്വാതന്ത്ര്യനിയമം 1947 എന്ന നിയമമനുസരിച്ചാണ് ഈ വിഭജനം നടന്നത്. ഇത് ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിന് അന്ത്യം കുറിക്കുകയും ചെയ്തു. ഈ വിഭജനത്തിന്റെ ഫലമായി പുതിയ രാജ്യങ്ങളായ ഇന്ത്യയും പാകിസ്താനും തമ്മിൽ കലഹം ഉടലെടുക്കുകയും ഏകദേശം ഒന്നേകാൽ കോടി ജനങ്ങൾക്ക് പലായനം ചെയ്യേണ്ടതായി വരുകയും നിരവധി പേർക്ക് ജീവഹാനി സംഭവിക്കുകയും ചെയ്തു.
മരിച്ചവരുടെ എണ്ണം വിവിധ കണക്കുകളനുസരിച്ച് ഒരു ലക്ഷം മുതൽ പത്തുലക്ഷം വരെയാണ്.[1] രക്തരൂഷിതമായ ഈ വിഭജനത്തിന്റെ ഫലമായി ഇന്ത്യക്കും പാകിസ്താനുമിടയിൽ ഉടലെടുത്ത പരസ്പരശത്രുത ഇന്നും തുടരുന്നു.
മഥുരയില്‍ കൃഷ്ണജന്മഭൂമി ക്ഷേത്രവും,ഷാഹി ഈദ് ഗാഹ് മസ്ജിദും,തൊട്ടടുത്താണ് സ്‌ഥിതി ചെയുന്നത് .ഈ പള്ളികള്‍ക്കുമേല്‍ അവകാശവാദം ഉന്നയിക്കുമെന്നും അവിടങ്ങളില്‍ ക്ഷേത്രം നിര്‍മ്മിക്കുമെന്നായിരുന്നു ആര്‍എസ്എസ് മുമ്പ് പറഞ്ഞിരുന്നത്.
click and follow Indiaherald WhatsApp channel