രാഹുൽ ഗാന്ധി മണിപ്പൂരിൽ ദുരിതാശ്വാസ ക്യാമ്പുകളും ജനപ്രതിനിധികളെയും സന്ദർശിക്കും! പ്രശ്നബാധിത മേഖലകൾ സന്ദർശിക്കുന്ന അദ്ദേഹം അക്രമത്തിനിരയാക്കപ്പെട്ടവരുടെ കുടുംബങ്ങളെ കാണും. ചുരാചന്ദ് പൂർ, ഇംഫാൽ എന്നിവിടങ്ങളിലേക്കാണ് രാഹുൽ ഗാന്ധി പോകുന്നത്. ദുരിതാശ്വാസ ക്യാമ്പുകളും ജനപ്രതിനിധികളെയും രാഹുൽ ഗാന്ധി കാണുമെന്നാണ് റിപ്പോർട്ട്. രാഹുൽ ഡൽഹിയിൽ നിന്ന് പുറപ്പെട്ടു. രണ്ട് ദിവസത്തെ സന്ദർശനത്തിനായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മണിപ്പൂരിലേക്ക്.രണ്ട് മാസത്തോളമായി മണിപ്പൂർ കത്തിക്കൊണ്ടിരിക്കുകയാണ്. സംഘർഷത്തിൽ നിന്ന് സമാധാനത്തിലേക്ക് നീങ്ങാൻ ഒരു സമൂഹത്തിന് സ്പർശം ആവശ്യമാണ്. വിദ്വേഷമല്ല, സ്നേഹത്തിൻറെ ശക്തിയാകേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.
മണിപ്പൂരിനെ ഒന്നിപ്പിക്കാനാണ് രാഹുലിൻറെ സന്ദർശനം, കാര്യങ്ങൾ വഷളാക്കാൻ പോകുന്നുവെന്ന പ്രചാരണം ദുഷ്ടലാക്കോടെയുള്ളതാണെന്നും എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പ്രതികരിച്ചു. കലാപത്തിൽ നൂറിലേറെ പേർക്ക് ജീവൻ നഷ്ടപ്പെട്ടെന്നാണ് കണക്കുകൾ. മെയ് 3ന് ട്രൈബൽ സ്റ്റുഡൻസ് യൂണിയൻ നടത്തിയ പ്രതിഷേധപ്രകടനത്തിന് പിന്നാലെയാണ് ഇരു വിഭാഗങ്ങളും തമ്മിൽ ഏറ്റുമുട്ടൽ ആരംഭിക്കുന്നത്. മെയ്തെയ് വിഭാഗത്തിൻറെ പട്ടിക വർഗ പദവിയുമായി ബന്ധപ്പെട്ട തർക്കമാണ് മണിപ്പൂരിനെ കലാപത്തിലേക്ക് നയിച്ചത്. ഗോത്ര വിഭാഗങ്ങളും ഗ്രോത വിഭാഗങ്ങളല്ലാത്തവരും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയായിരുന്നു. രാഹുലിൻറെ സന്ദർശനം സർക്കാർ തടസപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് മുൻ മുഖ്യമന്ത്രി ഇബോബി സിങ്ങും രംഗത്തെത്തി.
അതേസമയം, രാഹുലിൻറെ മണിപ്പൂർ സന്ദർശനത്തിന് പൂർണാനുമതി ലഭിക്കുമോയെന്ന് വ്യക്തമായിട്ടില്ല. സംഘർഷമേഖലകളിലേക്ക് നേതാക്കളുടെ യാത്രകൾ അനുവദിച്ചുതുടങ്ങിയിട്ടില്ല. മണിപ്പൂരിനെ ഒന്നിപ്പിക്കാനാണ് രാഹുലിൻറെ സന്ദർശനം, കാര്യങ്ങൾ വഷളാക്കാൻ പോകുന്നുവെന്ന പ്രചാരണം ദുഷ്ടലാക്കോടെയുള്ളതാണെന്നും എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പ്രതികരിച്ചു. രണ്ട് മാസത്തോളമായി മണിപ്പൂർ കത്തിക്കൊണ്ടിരിക്കുകയാണ്. സംഘർഷത്തിൽ നിന്ന് സമാധാനത്തിലേക്ക് നീങ്ങാൻ ഒരു സമൂഹത്തിന് സ്പർശം ആവശ്യമാണ്. വിദ്വേഷമല്ല, സ്നേഹത്തിൻറെ ശക്തിയാകേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.
ചുരാചന്ദ് പൂർ, ഇംഫാൽ എന്നിവിടങ്ങളിലേക്കാണ് രാഹുൽ ഗാന്ധി പോകുന്നത്. ദുരിതാശ്വാസ ക്യാമ്പുകളും ജനപ്രതിനിധികളെയും രാഹുൽ ഗാന്ധി കാണുമെന്നാണ് റിപ്പോർട്ട്. രാഹുൽ ഡൽഹിയിൽ നിന്ന് പുറപ്പെട്ടു. രണ്ട് ദിവസത്തെ സന്ദർശനത്തിനായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മണിപ്പൂരിലേക്ക്.രണ്ട് മാസത്തോളമായി മണിപ്പൂർ കത്തിക്കൊണ്ടിരിക്കുകയാണ്. സംഘർഷത്തിൽ നിന്ന് സമാധാനത്തിലേക്ക് നീങ്ങാൻ ഒരു സമൂഹത്തിന് സ്പർശം ആവശ്യമാണ്. വിദ്വേഷമല്ല, സ്നേഹത്തിൻറെ ശക്തിയാകേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. മണിപ്പൂരിനെ ഒന്നിപ്പിക്കാനാണ് രാഹുലിൻറെ സന്ദർശനം, കാര്യങ്ങൾ വഷളാക്കാൻ പോകുന്നുവെന്ന പ്രചാരണം ദുഷ്ടലാക്കോടെയുള്ളതാണെന്നും എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പ്രതികരിച്ചു. കലാപത്തിൽ നൂറിലേറെ പേർക്ക് ജീവൻ നഷ്ടപ്പെട്ടെന്നാണ് കണക്കുകൾ. മെയ് 3ന് ട്രൈബൽ സ്റ്റുഡൻസ് യൂണിയൻ നടത്തിയ പ്രതിഷേധപ്രകടനത്തിന് പിന്നാലെയാണ് ഇരു വിഭാഗങ്ങളും തമ്മിൽ ഏറ്റുമുട്ടൽ ആരംഭിക്കുന്നത്. മെയ്തെയ് വിഭാഗത്തിൻറെ പട്ടിക വർഗ പദവിയുമായി ബന്ധപ്പെട്ട തർക്കമാണ് മണിപ്പൂരിനെ കലാപത്തിലേക്ക് നയിച്ചത്.
Find out more: