എല്ലാദിവസവും അഭിപ്രായം പറഞ്ഞ് കൈയ്യടി വാങ്ങേണ്ട കാര്യമില്ലെന്നും ടൊവിനൊ! ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിൽ മാത്രം ഉൾപ്പെടുന്ന സിനിമകൾ ചെയ്യുന്ന ആളോ, ചില ആളുകൾക്കൊപ്പം മാത്രം സിനിമ ചെയ്യുന്ന ആളോ അല്ല ഞാൻ. മലയാള സിനിമയെ മൊത്തത്തിൽ ഒരു ടീമായാണ് കാണുന്നത്. എന്തുകൊണ്ടാണ് ഇങ്ങനെയൊരു ചോദ്യം വന്നു എന്ന് മനസിലാകുന്നില്ലെന്നും ടൊവിനൊ ദുബായിയിൽ നടന്ന വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി. മലയാള സിനിമയിലെ ഒരു ഗ്യാങ്ങിന്റേയും ഭാഗമായല്ല താൻ ജോലി ചെയ്യുന്നതെന്ന് നടൻ ടൊവിനൊ തോമസ്. ഞങ്ങൾ ആരാണ് ന്യായാധിപന്മാരോ? ചോദ്യം ചെയ്യപ്പെടുമ്പോൾ ആദ്യം ചോദ്യം ചെയ്യപ്പെടേണ്ടത് അവരാണ്. എന്നിട്ടാണ് സിനിമ പ്രവർത്തകർ വരൂ. പ്രതികരിച്ചതിന്റെ പേരിൽ ആക്രമിക്കപ്പെടുമ്പോൾ നിങ്ങളൊക്കെ എവിടെയാണ്.




    ഒരു വിഷയത്തിൽ പ്രതികരിക്കുമ്പോൾ അയാളെ ആക്രമിക്കുമ്പോൾ നിങ്ങളൊക്കെ എന്ത് ചെയ്യും. ആക്രമികളോട് എന്ത്‌കൊണ്ടാണ് ചോദ്യങ്ങൾ ചോദിക്കാത്തത്. എല്ലാക്കാര്യങ്ങളിലും കയറി ഇടപെടേണ്ട ആവശ്യമില്ല. 'മലയാള സിനിമിലെ ാെരു ഗ്യാങ്ങിന്റേയും ഭാഗമായി നിൽക്കുന്നില്ല. ഏതെങ്കിലും പ്രത്യേകതരം സിനിമകൾ മാത്രം ചെയ്യുന്ന ആളോ, അത്തരം ആളുകൾക്കൊപ്പം സിനിമ ചെയ്യുന്ന ആളോ അല്ല ഞാൻ. മലയാള സിനിമയെ മൊത്തത്തിൽ ഒരു ടീമായാണ് കാണുന്നത്.എന്തെങ്കിലും ഒരു വിഷയത്തിൽ പ്രതികരിക്കുന്നത് പോലും വളരെ ശ്രദ്ധിച്ച് വേണം. ഇന്ന് നടക്കുന്ന വിഷയം രണ്ട് ദിവസം കഴിയുമ്പോൾ അതിന്റെ മറ്റൊരു മുഖമാവും പുറത്തുവരിക. അന്ന് നിങ്ങളൊക്കെ മറുകണ്ടം ചാടും, പ്രതികരിച്ച നമ്മളൊക്കെയാവും കുഴപ്പത്തിലാകുക. 





  അഭിപ്രായം പറഞ്ഞ് കൈയ്യടി വാങ്ങേണ്ട ആവശ്യമില്ല. നിങ്ങൾ ഞങ്ങളെ കാണുന്നത് ഇൻഫ്‌ലുവൻസേഴ്‌സ് എന്ന നിലയിലാണെങ്കിൽ അത് ഞങ്ങൾ ചെയ്യുന്നുണ്ട്. സ്വന്തം സിനിമയിലൂടെ തെറ്റായ ഒന്നും ആളുകളിലേയ്ക്ക് എത്തരുതെന്നുണ്ട്. അതേ നമ്മൾ ചെയ്യേണ്ടതുള്ളൂ എന്നും ടൊവിനൊ വ്യക്തമാക്കി. നമ്മുടെ നിലപാടുകൾ, പ്രതികരണങ്ങൾ ഇവയെല്ലാം സോഷ്യൽ മീഡിയയിലൂടെയും സിനിമയിലൂടെയും മുന്നോട്ട് വെയ്ക്കുന്നുണ്ട്. ഞങ്ങളെല്ലാവരുടേയും പ്രവർത്തന മേഖലയായ സിനിമകളിലൂടെയാണ് അത് പറയുന്നതും. നിങ്ങൾക്ക് വേണമെങ്കിൽ എന്റെ പഴയ പോസ്റ്റുകൾ പരിശോധിക്കാം. അവയൊന്നും ഡിലീറ്റ് ചെയ്യുന്ന ആളല്ല ഞാൻ. പ്രതികരിക്കേണ്ടിടത്ത് പ്രതികരിച്ചിട്ടുമുണ്ട്, പിന്നീട് അതിന്റെയൊക്കെ പ്രത്യാഖാതങ്ങൾ അനുഭവിച്ചിട്ടുമുണ്ട്.




ഒരു വിഷയത്തിൽ പ്രതികരിക്കുമ്പോൾ അയാളെ ആക്രമിക്കുമ്പോൾ നിങ്ങളൊക്കെ എന്ത് ചെയ്യും. ആക്രമികളോട് എന്ത്‌കൊണ്ടാണ് ചോദ്യങ്ങൾ ചോദിക്കാത്തത്. എല്ലാക്കാര്യങ്ങളിലും കയറി ഇടപെടേണ്ട ആവശ്യമില്ല. 'മലയാള സിനിമിലെ ാെരു ഗ്യാങ്ങിന്റേയും ഭാഗമായി നിൽക്കുന്നില്ല. ഏതെങ്കിലും പ്രത്യേകതരം സിനിമകൾ മാത്രം ചെയ്യുന്ന ആളോ, അത്തരം ആളുകൾക്കൊപ്പം സിനിമ ചെയ്യുന്ന ആളോ അല്ല ഞാൻ. മലയാള സിനിമയെ മൊത്തത്തിൽ ഒരു ടീമായാണ് കാണുന്നത്.എന്തെങ്കിലും ഒരു വിഷയത്തിൽ പ്രതികരിക്കുന്നത് പോലും വളരെ ശ്രദ്ധിച്ച് വേണം. ഇന്ന് നടക്കുന്ന വിഷയം രണ്ട് ദിവസം കഴിയുമ്പോൾ അതിന്റെ മറ്റൊരു മുഖമാവും പുറത്തുവരിക. അന്ന് നിങ്ങളൊക്കെ മറുകണ്ടം ചാടും, പ്രതികരിച്ച നമ്മളൊക്കെയാവും കുഴപ്പത്തിലാകുക. അഭിപ്രായം പറഞ്ഞ് കൈയ്യടി വാങ്ങേണ്ട ആവശ്യമില്ല. നിങ്ങൾ ഞങ്ങളെ കാണുന്നത് ഇൻഫ്‌ലുവൻസേഴ്‌സ് എന്ന നിലയിലാണെങ്കിൽ അത് ഞങ്ങൾ ചെയ്യുന്നുണ്ട്. 

Find out more: