സതീശനും താനും ജ്യേഷ്ഠാനുജന്മാരെ പോലെ: കെ സുധാകരൻ!സതീശനും താനും തമ്മിൽ അഭിപ്രായ വ്യത്യാസമില്ല. നിങ്ങൾ ഇത് കെട്ടിപ്പൊക്കി എന്തെങ്കിലും ഉണ്ടാക്കിയെടുക്കാമെന്ന് ശ്രമിക്കരുതെന്നും കെ സുധാകരൻ പറഞ്ഞു. വാർത്താസമ്മേളനത്തിൽ എത്താൻ വൈകിയ പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ അസഭ്യവാക്ക് പ്രയോഗിച്ച സംഭവത്തിൽ മാധ്യമങ്ങളെ കുറ്റപ്പെടുത്തി കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ. ശനിയാഴ്ച രാവിലെയാണ് വിവാദത്തിന് തിരികൊളുത്തിയ സംഭവം അരങ്ങേറിയത്. കോൺഗ്രസ് നടത്തുന്ന സമരാഗ്നിയുടെ ഭാഗമായി ആലപ്പുഴയിൽ നടത്തിയ വാർത്താസമ്മേളനത്തിലേക്ക് വിഡി സതീശൻ എത്താൻ വൈകിയതാണ് കെ സുധാകരനെ പ്രകോപിപ്പിച്ചത്. ഇതിനിടെയാണ് അസഭ്യവാക്കും പ്രയോഗിച്ചത്.





 ഇതോടെ സുധാകരനൊപ്പം ഉണ്ടായിരുന്ന നേതാക്കൾ ഇടപെട്ട് മാധ്യമങ്ങളുടെ മൈക്ക് ഓണാണെന്ന് അറിയിക്കുകയായിരുന്നു. സതീശനും താനും തമ്മിൽ ജ്യേഷ്ഠാനുജന്മാരെ പോലെയാണ്. ഇത്രയും ദിവസം ഒരുമിച്ചല്ലേ. തന്നോടൊപ്പം ഒരുപക്ഷേ, തന്നേക്കാളേറെ അദ്ദേഹമാണ് ഓടിയത്. അതുകൊണ്ട് തനിക്ക് അതൊന്നും മറക്കാൻ കഴിയില്ല. അങ്ങനെയൊരാളെ തള്ളിപ്പറയാനോ മോശമാക്കാനോ ജീവിതത്തിൽ സാധിക്കില്ല. അതുകൊണ്ട് താനും സതീശനും തമ്മിൽ അഭിപ്രായ വ്യത്യാസമില്ല. അദ്ദേഹത്തെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും സുധാകരൻ പറഞ്ഞു. "ഞാൻ ഒരു കാര്യം പറയാം, ഐ ആം വെരി സ്ട്രെയിറ്റ് ഫോർവേഡ്. ആരോടും നേരെ ചൊവ്വേ എന്നു പറയുന്ന ആളാണ്. എനക്ക് അതിനകത്ത് കുശുമ്പുമില്ല, വളഞ്ഞ ബുദ്ധിയുമില്ല. നിങ്ങൾക്കും എന്നോട് നേരെ ചൊവ്വേ പറയാം.  കോൺഗ്രസ് നടത്തുന്ന സമരാഗ്നിയുടെ ഭാഗമായി ആലപ്പുഴയിൽ നടത്തിയ വാർത്താസമ്മേളനത്തിലേക്ക് വിഡി സതീശൻ എത്താൻ വൈകിയതാണ് കെ സുധാകരനെ പ്രകോപിപ്പിച്ചത്. ഇതിനിടെയാണ് അസഭ്യവാക്കും പ്രയോഗിച്ചത്. ഇതോടെ സുധാകരനൊപ്പം ഉണ്ടായിരുന്ന നേതാക്കൾ ഇടപെട്ട് മാധ്യമങ്ങളുടെ മൈക്ക് ഓണാണെന്ന് അറിയിക്കുകയായിരുന്നു. സതീശനും താനും തമ്മിൽ ജ്യേഷ്ഠാനുജന്മാരെ പോലെയാണ്. ഇത്രയും ദിവസം ഒരുമിച്ചല്ലേ. തന്നോടൊപ്പം ഒരുപക്ഷേ, തന്നേക്കാളേറെ അദ്ദേഹമാണ് ഓടിയത്.





ഇങ്ങനെ ഒരു പ്രചരണം കൊടുക്കുന്നത് ഒരിക്കലും ശരിയല്ല. യാഥാർഥ്യം അതിന് നിരക്കാത്തതാണ്". "അദ്ദേഹം ഏറെ വൈകിയിട്ടൊന്നുമില്ല. അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോഴേക്കും പുള്ളി വന്നു. നമ്മൾ തമ്മിൽ ഒരു അഭിപ്രായ വ്യത്യാസവുമില്ല. നിങ്ങൾ ഇത് കെട്ടിപ്പൊക്കിക്കൊണ്ട് നടന്നിട്ട് എന്തെങ്കിലും ഉണ്ടാക്കിയെടുക്കാമെന്ന് ശ്രമിക്കരുത്"- കെ സുധാകരൻ പറഞ്ഞു. വാർത്താസമ്മേളനത്തിൽ എത്താൻ വൈകിയ പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ അസഭ്യവാക്ക് പ്രയോഗിച്ച സംഭവത്തിൽ മാധ്യമങ്ങളെ കുറ്റപ്പെടുത്തി കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ. സതീശനും താനും തമ്മിൽ അഭിപ്രായ വ്യത്യാസമില്ല. നിങ്ങൾ ഇത് കെട്ടിപ്പൊക്കി എന്തെങ്കിലും ഉണ്ടാക്കിയെടുക്കാമെന്ന് ശ്രമിക്കരുതെന്നും കെ സുധാകരൻ പറഞ്ഞു.
 

మరింత సమాచారం తెలుసుకోండి: