എനിക്ക് ഒരു താത്പര്യവുമില്ല; ക്ഷുഭിതനായി സുരേഷ് ഗോപി!  ഇന്ന് (ശനിയാഴ്ച) രാവിലെ സന്ദർശനത്തിനെത്തിയ സ്ഥലത്ത് പാർട്ടി പ്രവർത്തകരുടെ എണ്ണം കുറവായിരുന്നു. ശാസ്താംപൂവം ആദിവാസി കോളനിയിലെത്തിയപ്പോഴാണ് സംഭവം. പിന്നാലെ അദ്ദേഹം സ്ഥലത്തുനിന്ന് മടങ്ങാനൊരുങ്ങി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോൾ ആളു കുറഞ്ഞതിന് ബിജെപി പ്രവർത്തകരോട് ക്ഷുഭിതനായി തൃശൂർ ലോക്സഭ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപി.'എന്താണ് ബൂത്തിൻറെ ജോലി? എന്ത് ആവശ്യത്തിനാണ് എന്നെ അങ്ങോട്ട് കൊണ്ടുപോകുന്നത്? നിങ്ങൾ എനിക്ക് വോട്ട് മേടിച്ച് തരാനാണെങ്കിൽ വോട്ട് ചെയ്യേണ്ട പൗരൻ അവിടെ ഉണ്ടാകേണ്ട. ബൂത്തുകൾ ഇത് മനസിലാക്കണം', സുരേഷ് ഗോപി പ്രവർത്തകരോട് പറഞ്ഞു.
'നമ്മൾ യുദ്ധത്തിനല്ല ഇറങ്ങിയിരിക്കുന്നത്.







നമ്മൾ അവർക്ക് നേട്ടമുണ്ടാക്കാനാണ് ഇറങ്ങിയിരിക്കുന്നത്. അതിന് എന്നെ സഹായിച്ചില്ലെങ്കിൽ നാളെ ഞാൻ തിരുവനന്തപുരത്തേക്ക് പോകും. അവിടെ പോയി രാജീവ് ചന്ദ്രശേഖരന് വേണ്ടി പ്രവർത്തിച്ചോളാ. എനിക്ക് ഒരു താൽപര്യവുമില്ല, ഭയങ്ക കഷ്ടമാണ് ഇത് കേട്ടോ', സുരേഷ് ഗോപി ക്ഷുഭിതനായി. കോളനിയിലെത്തിയപ്പോൾ ആളുകളുടെ എണ്ണം കുറവായതിനാലും 25 പേരെ വോട്ടർ പട്ടികയിൽ ചേർക്കാത്തതിലും ബൂത്ത് ഏജൻറ് ഉൾപ്പെടെയുള്ള പ്രവർത്തകരെ സുരേഷ് ഗോപി ദേഷ്യപ്പെട്ടത്. സ്ഥലത്തെ ബൂത്ത് ഏജൻറുമാർക്കും പ്രവർത്തകർക്കും എന്താണ് ജോലിയെന്ന് അദ്ദേഹം ചോദിച്ചു. നോമിനേഷൻ നൽകിയിട്ടില്ലെന്നും താൻ തിരുവനന്തപുരത്തേക്ക് മടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. 





ഇന്നുതന്ന വോട്ടേഴ്സ് ലിസ്റ്റിൽ പേര് ചേർക്കാമെന്ന് പറഞ്ഞ് പ്രവർത്തകർ സുരേഷ് ഗോപിയെ അനുനയിപ്പിച്ചതായി മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോൾ ആളു കുറഞ്ഞതിന് ബിജെപി പ്രവർത്തകരോട് ക്ഷുഭിതനായി തൃശൂർ ലോക്സഭ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപി. ഇന്ന് (ശനിയാഴ്ച) രാവിലെ സന്ദർശനത്തിനെത്തിയ സ്ഥലത്ത് പാർട്ടി പ്രവർത്തകരുടെ എണ്ണം കുറവായിരുന്നു. ശാസ്താംപൂവം ആദിവാസി കോളനിയിലെത്തിയപ്പോഴാണ് സംഭവം. പിന്നാലെ അദ്ദേഹം സ്ഥലത്തുനിന്ന് മടങ്ങാനൊരുങ്ങി. എന്താണ് ബൂത്തിൻറെ ജോലി? എന്ത് ആവശ്യത്തിനാണ് എന്നെ അങ്ങോട്ട് കൊണ്ടുപോകുന്നത്? നിങ്ങൾ എനിക്ക് വോട്ട് മേടിച്ച് തരാനാണെങ്കിൽ വോട്ട് ചെയ്യേണ്ട പൗരൻ അവിടെ ഉണ്ടാകേണ്ട. ബൂത്തുകൾ ഇത് മനസിലാക്കണം', സുരേഷ് ഗോപി പ്രവർത്തകരോട് പറഞ്ഞു.
'നമ്മൾ യുദ്ധത്തിനല്ല ഇറങ്ങിയിരിക്കുന്നത്.





നമ്മൾ അവർക്ക് നേട്ടമുണ്ടാക്കാനാണ് ഇറങ്ങിയിരിക്കുന്നത്. അതിന് എന്നെ സഹായിച്ചില്ലെങ്കിൽ നാളെ ഞാൻ തിരുവനന്തപുരത്തേക്ക് പോകും. അവിടെ പോയി രാജീവ് ചന്ദ്രശേഖരന് വേണ്ടി പ്രവർത്തിച്ചോളാ. എനിക്ക് ഒരു താൽപര്യവുമില്ല, ഭയങ്ക കഷ്ടമാണ് ഇത് കേട്ടോ', സുരേഷ് ഗോപി ക്ഷുഭിതനായി. കോളനിയിലെത്തിയപ്പോൾ ആളുകളുടെ എണ്ണം കുറവായതിനാലും 25 പേരെ വോട്ടർ പട്ടികയിൽ ചേർക്കാത്തതിലും ബൂത്ത് ഏജൻറ് ഉൾപ്പെടെയുള്ള പ്രവർത്തകരെ സുരേഷ് ഗോപി ദേഷ്യപ്പെട്ടത്. സ്ഥലത്തെ ബൂത്ത് ഏജൻറുമാർക്കും പ്രവർത്തകർക്കും എന്താണ് ജോലിയെന്ന് അദ്ദേഹം ചോദിച്ചു.

మరింత సమాచారం తెలుసుకోండి: