രാജ്യത്തെ നിയന്ത്രിക്കുന്നവർ ഇവരോ? നാല് പേരാണ് രാജ്യത്തെ നിയന്ത്രിക്കുന്നതെന്ന് ലോക്സഭയിലെ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. എന്നാൽ അത് ആരൊക്കെയാണെന്ന് വ്യക്തമാക്കാൻ അദ്ദേഹം തയ്യാറായില്ല. കാർഷിക നിയമങ്ങളെച്ചൊല്ലിയാണ് അദ്ദേഹം കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്.കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി എംപി. കാർഷിക നിയമങ്ങൾ ഉന്നയിച്ചുകൊണ്ട് 'ഹം ദോ ഹമാരെ ദോ' എന്ന മുദ്രാവാക്യം അദ്ദേഹം സഭയിൽ ഉദ്ധരിച്ചു. പുതിയ കാർഷിക നിയമങ്ങൾ ഭക്ഷ്യസുരക്ഷാ സംവിധാനത്തെ നശിപ്പിക്കുമെന്നും ഗ്രാമീണ സമ്പദ് വ്യവസ്ഥയെ ബാധിക്കുമെന്നും രാഹുൽ പറഞ്ഞു.പുതിയ കാർഷിക നിയമങ്ങൾ കേന്ദ്ര സർക്കാരിന് റദ്ദാക്കേണ്ടി വരും. പുതിയ നിയമം വ്യവസായികൾക്ക് പരിധിയില്ലാതെ ഭക്ഷ്യ ധാന്യങ്ങൾ വാങ്ങുന്നതിനും പൂഴ്ത്തിവെയ്ക്കുന്നതിനും ഇടയാക്കുമെന്ന് അദ്ദേഹം പറഞ്ഞു. രാഹുലിന്റെ പ്രസംഗം തടസ്സപ്പെടുത്താൻ കടുത്ത ശ്രമമാണ് ഭരണപക്ഷത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായത്.



ഈ പ്രക്ഷോഭം കർഷകരുടേതല്ല, മറിച്ച് രാജ്യത്തിന്റേതാണ്. കർഷകർ വഴി കാണിക്കുക മാത്രമാണ് ചെയ്യുന്നത്. ജില്ലയിലെ ഭൂരിഭാഗം സംഘടനകളും, രാഷ്ട്രീയ പാർട്ടികളും പ്രതിഷേധ രംഗത്തുള്ളതിനാൽ ജനങ്ങൾ ഹർത്താലിനോട് പൂർണമായി സഹകരിച്ചു. നിരത്തിലിറങ്ങിയത് വളരെ കുറച്ച് സ്വകാര്യവാഹനങ്ങൾ മാത്രമായിരുന്നു. നിരത്തിലിറങ്ങിയ വാഹനങ്ങളെ വിവിധ ടൗണുകളിൽ ഹർത്താൽ അനുകൂലികൾ തടഞ്ഞു. ഹർത്താലിനോട് അനുബന്ധിച്ച് രാവിലെ യുഡിഎഫ് ടൗണുകളിൽ പ്രകടനം നടത്തി. കൽപ്പറ്റയടക്കമുള്ള സ്ഥലങ്ങളിലാണ് ടൗണിൽ നേതാക്കളടക്കമെത്തി പ്രകടനം നടത്തിയത്. കരട് വിജ്ഞാപനത്തിൽ പറയുന്ന വില്ലേജുകൾ ഉൾപ്പെട്ട സുൽത്താൻബത്തേരി, പുൽപ്പള്ളി, ഇരുളം തുടങ്ങിയ മേഖലകളിൽ ഹർത്താൽ പൂർണമായിരുന്നു.വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റുമായി 118.59 ചതുരശ്ര കിലോ മീറ്റർ സ്ഥലം പരിസ്ഥിതി ലോല മേഖലയാക്കുന്നതിനുള്ള കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ കരട് വിജ്ഞാപനത്തിൽ നിന്ന് വയനാട് ജില്ലയിലെ ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കണമെന്ന ആവശ്യം കൂടുതൽ ശക്തമായിരിക്കുകയാണ്.



 പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട കരട് വിജ്ഞാപനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വയനാട്ടിൽ യുഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താൽ പൂർണം. ജില്ലയിലെ ഭൂരിഭാഗം സംഘടനകളും, രാഷ്ട്രീയ പാർട്ടികളും പ്രതിഷേധ രംഗത്തുള്ളതിനാൽ ജനങ്ങൾ ഹർത്താലിനോട് പൂർണമായി സഹകരിച്ചു. നിരത്തിലിറങ്ങിയത് വളരെ കുറച്ച് സ്വകാര്യവാഹനങ്ങൾ മാത്രമായിരുന്നു. നിരത്തിലിറങ്ങിയ വാഹനങ്ങളെ വിവിധ ടൗണുകളിൽ ഹർത്താൽ അനുകൂലികൾ തടഞ്ഞു. ഹർത്താലിനോട് അനുബന്ധിച്ച് രാവിലെ യുഡിഎഫ് ടൗണുകളിൽ പ്രകടനം നടത്തി. കൽപ്പറ്റയടക്കമുള്ള സ്ഥലങ്ങളിലാണ് ടൗണിൽ നേതാക്കളടക്കമെത്തി പ്രകടനം നടത്തിയത്. കരട് വിജ്ഞാപനത്തിൽ പറയുന്ന വില്ലേജുകൾ ഉൾപ്പെട്ട സുൽത്താൻബത്തേരി, പുൽപ്പള്ളി, ഇരുളം തുടങ്ങിയ മേഖലകളിൽ ഹർത്താൽ പൂർണമായിരുന്നു.

Find out more: