മുഖ്യമന്ത്രി ജനങ്ങളെ കബളിപ്പിക്കുന്നു; നടന്നത് വൻകൊള്ളയെന്ന് വി മുരളീധരൻ! കൊള്ളക്ക് കൂട്ടുനിന്നവരും കൊള്ളക്കാരെ പോലെ ഉത്തരവാദികളാണ്. പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ ജന്മദിനം പതാക ഉയർത്തി, പുഷ്പാർച്ചന നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോടിക്കണക്കിന് രൂപയുടെ വെട്ടിപ്പുനടത്തി കൊള്ള നടത്തി ഈ നാട്ടിലെ സാധാരണക്കാരെ വഴിയാധാരമാക്കിയതിനുശേഷം അതിനെ ന്യായീകരിക്കുന്ന സമീപനമാണ് മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും നടത്തുന്നതെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ പറഞ്ഞു. അന്വേഷണം നടക്കുമ്പോൾ അത് കേന്ദ്ര വേട്ടയെന്ന് പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുന്നു. കരുവന്നൂരിലെ വിവരം പുറത്തുവന്നപ്പോൾ അതിലെ ഡയറക്ടർ ബോർഡ് അംഗങ്ങൾ പറഞ്ഞത് ഞങ്ങളുടെ പാർട്ടി നേതൃത്വത്തിലുള്ള ആളുകളുടെ നിർദ്ദേശപ്രകാരമാണ് ഞങ്ങൾ ഇതൊക്കെ ചെയ്തത് ഇപ്പോൾ ഞങ്ങളെ ബലിയാടാക്കി അവരൊക്കെ രക്ഷപ്പെടുകയാണ് എന്നാണ്.
എന്നു പറഞ്ഞാൽ സിപിഎമ്മിന്റെയും സിപിഐയുടെയും നേതൃത്വങ്ങൾ, അവർക്ക് ഈ കൊള്ളയിൽനിന്ന് ഒഴിഞ്ഞുമാറാൻ ആകില്ല. കോടിക്കണക്കിന് രൂപയുടെ വെട്ടിപ്പ് നടത്തി കൊള്ള നടത്തി ഈ നാട്ടിലെ സാധാരണക്കാരെ വഴിയാധാരമാക്കിയതിനുശേഷം അതിനെ ന്യായീകരിക്കുന്ന സമീപനമായാണ് മുഖ്യമന്ത്രിയും അവരുടെ പാർട്ടി സെക്രട്ടറിയും നടത്തുന്നത്. അത് കരുവന്നൂരിൽ ആണെങ്കിലും അയ്യന്തോളിൽ ആണെങ്കിലും കണ്ടലയിൽ ആണെങ്കിലും വേലിതന്നെ വിളവ് തിന്നുന്ന സാഹചര്യമാണ് കണ്ടുകൊണ്ടിരിക്കുന്നത്. പക്ഷേ വേലി തന്നെ വിളവ് തിന്നുന്നു എന്നു മാത്രമല്ല ആ വേലി കെട്ടാൻ ചുമതലപ്പെടുത്തിയ ആളുകളാണ് വേലിയെ കൊണ്ട് വിളവ് തിന്നിക്കുന്നത് എന്നുള്ളത് അതിനേക്കാൾ ഏറെ അത്ഭുതപ്പെടുത്തുന്നു.
കോടിക്കണക്കിന് രൂപയുടെ വെട്ടിപ്പുനടത്തി കൊള്ള നടത്തി ഈ നാട്ടിലെ സാധാരണക്കാരെ വഴിയാധാരമാക്കിയതിനുശേഷം അതിനെ ന്യായീകരിക്കുന്ന സമീപനമാണ് മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും നടത്തുന്നതെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ പറഞ്ഞു. അന്വേഷണം നടക്കുമ്പോൾ അത് കേന്ദ്ര വേട്ടയെന്ന് പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുന്നു. കൊള്ളക്ക് കൂട്ടുനിന്നവരും കൊള്ളക്കാരെ പോലെ ഉത്തരവാദികളാണ്. പക്ഷേ വേലി തന്നെ വിളവ് തിന്നുന്നു എന്നു മാത്രമല്ല ആ വേലി കെട്ടാൻ ചുമതലപ്പെടുത്തിയ ആളുകളാണ് വേലിയെ കൊണ്ട് വിളവ് തിന്നിക്കുന്നത് എന്നുള്ളത് അതിനേക്കാൾ ഏറെ അത്ഭുതപ്പെടുത്തുന്നു. കോടിക്കണക്കിന് രൂപയുടെ വെട്ടിപ്പുനടത്തി കൊള്ള നടത്തി ഈ നാട്ടിലെ സാധാരണക്കാരെ വഴിയാധാരമാക്കിയതിനുശേഷം അതിനെ ന്യായീകരിക്കുന്ന സമീപനമാണ് മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും നടത്തുന്നതെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ പറഞ്ഞു.
അന്വേഷണം നടക്കുമ്പോൾ അത് കേന്ദ്ര വേട്ടയെന്ന് പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുന്നു. കൊള്ളക്ക് കൂട്ടുനിന്നവരും കൊള്ളക്കാരെ പോലെ ഉത്തരവാദികളാണ്. പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ ജന്മദിനം പതാക ഉയർത്തി, പുഷ്പാർച്ചന നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ ജന്മദിനം പതാക ഉയർത്തി, പുഷ്പാർച്ചന നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാധാരണക്കാർ നിക്ഷേപിച്ച പണം, അവരുടെ നിത്യ ആവശ്യങ്ങൾക്ക് വേണ്ടിയും അവരുടെ കുടുംബത്തിലെ ഒഴിച്ചുകൂടാനാവാത്ത ആവശ്യങ്ങൾക്ക് വേണ്ടിയിട്ടുമാണ് നിക്ഷേപിച്ചത്. അത് കാര്യക്ഷമമായി കൈകാര്യം ചെയ്യാൻ അതിലെ അംഗങ്ങൾ തെരഞ്ഞെടുത്ത ഭരണസമിതി തന്നെ കൊള്ളയടിച്ചു. ഇത് സംസ്ഥാനത്തെ ജനങ്ങൾ മുഴുവൻ ഞെട്ടിയ കാര്യമാണ്.
Find out more: