മാസ്ക് ധരിക്കുക, രാജ്യാന്തര വിമാനത്താവളങ്ങളിലടക്കം നിരീക്ഷണം ശക്തമാക്കണം; പ്രധാനമന്ത്രി! കൊവിഡ് ഇതുവരെ അവസാനിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി മാസ്ക് ഉൾപ്പെടെയുള്ള കൊവിഡ് മാനദണ്ഡങ്ങൾ എല്ലാവരും പാലിക്കണമെന്നു നിർദേശിച്ചു. അതേസമയം മാസ്ക് നിർബന്ധമാക്കിയിട്ടില്ല. ആഗോള തലത്തിൽ കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ ചേർന്ന ഉന്നതതല അവലോകന യോഗത്തിനു ശേഷം പ്രധാനമന്ത്രിയുടെ ഓഫീസാണ് പ്രസ്താവന പുറത്തിറക്കിയത്. ചൈനയടക്കമുള്ള രാജ്യങ്ങളിൽ കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ രാജ്യാന്തര വിമാനത്താവളങ്ങളിലടക്കം നിരീക്ഷണം ശക്തമാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശം. കൊവിഡ്-19 പരിശോധന കൂട്ടണമെന്നും ജനിതക ശ്രേണീകരണം നടത്തണമെന്നും യോഗത്തിൽ പ്രധാനമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. 




   ജനിതക ശ്രേണീകരണത്തിനായി സംസ്ഥാനങ്ങൾ പ്രതിദിനം കൂടുതൽ സാംപിളുകൾ നൽകണമെന്നും ഇത് പുതിയ വകഭേദങ്ങളെ വളരെ വേഗത്തിൽ തിരിച്ചറിയാൻ സഹായിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ ആളുകൾ തടിച്ചുകൂടുന്ന പൊതു ഇടങ്ങളിൽ മാസ്ക് ധരിച്ചു കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നു പ്രധാനമന്ത്രി നിർദേശിച്ചു. പ്രായമായവരടക്കം മുൻകരുതൽ ഡോസ് സ്വീകരിക്കണമെന്നും നിർദേശമുണ്ട്.  ആഗോളതലത്തിൽ കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിലും സമാന കൊവിഡ് ഉപവകഭേദം ഇന്ത്യയിൽ റിപ്പോർട്ടു ചെയ്ത സാഹചര്യത്തിലുമാണ് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല അവലോകന യോഗം ചേർന്നത്. ചൈനയിൽ പടരുന്ന ബിഎഫ് 7 വകഭേദമാണ് ഗുജറാത്ത്, ഒഡീഷ എന്നിവിടങ്ങളിൽ സ്ഥിരീകരിച്ചത്. 




  ജൂലൈ, സെപ്റ്റംബർ, നവംബർ മാസങ്ങളിലാണ് കൊവിഡിൻ്റെ ഉപവകഭേദം ഇവിടങ്ങളിൽ റിപ്പോർട്ട് ചെയ്തത്. കേന്ദ്ര ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്നലെ അവലോകന യോഗം ചേർന്നരുന്നു. ആഗോളതലത്തിൽ കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിലും സമാന കൊവിഡ് ഉപവകഭേദം ഇന്ത്യയിൽ റിപ്പോർട്ടു ചെയ്ത സാഹചര്യത്തിലുമാണ് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല അവലോകന യോഗം ചേർന്നത്. ചൈനയിൽ പടരുന്ന ബിഎഫ് 7 വകഭേദമാണ് ഗുജറാത്ത്, ഒഡീഷ എന്നിവിടങ്ങളിൽ സ്ഥിരീകരിച്ചത്. ജൂലൈ, സെപ്റ്റംബർ, നവംബർ മാസങ്ങളിലാണ് കൊവിഡിൻ്റെ ഉപവകഭേദം ഇവിടങ്ങളിൽ റിപ്പോർട്ട് ചെയ്തത്. കേന്ദ്ര ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്നലെ അവലോകന യോഗം ചേർന്നരുന്നു.



 ആഗോളതലത്തിൽ കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിലും സമാന കൊവിഡ് ഉപവകഭേദം ഇന്ത്യയിൽ റിപ്പോർട്ടു ചെയ്ത സാഹചര്യത്തിലുമാണ് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല അവലോകന യോഗം ചേർന്നത്. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ ആളുകൾ തടിച്ചുകൂടുന്ന പൊതു ഇടങ്ങളിൽ മാസ്ക് ധരിച്ചു കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നു പ്രധാനമന്ത്രി നിർദേശിച്ചു. പ്രായമായവരടക്കം മുൻകരുതൽ ഡോസ് സ്വീകരിക്കണമെന്നും നിർദേശമുണ്ട്. കൊവിഡ്-19 പരിശോധന കൂട്ടണമെന്നും ജനിതക ശ്രേണീകരണം നടത്തണമെന്നും യോഗത്തിൽ പ്രധാനമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ജനിതക ശ്രേണീകരണത്തിനായി സംസ്ഥാനങ്ങൾ പ്രതിദിനം കൂടുതൽ സാംപിളുകൾ നൽകണമെന്നും ഇത് പുതിയ വകഭേദങ്ങളെ വളരെ വേഗത്തിൽ തിരിച്ചറിയാൻ സഹായിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. 

Find out more: