കെസിആറിന്റെ റാലിയിൽ പിണറായി വിജയനും അഖിലേഷ് യാദവും; കോൺഗ്രസ് ഇല്ല! കേന്ദ്രസർക്കാരിനെതിരെ സമാന മനസുള്ളവരെ ഒന്നിച്ചു നിർത്തുകയാണ് ലക്ഷ്യമെന്ന് ഭാരത് രാഷ്ട്രീയ സമിതി (ബിആർഎസ്) വൃത്തങ്ങൾ പറഞ്ഞു. റാലിയിലേക്ക് കോൺഗ്രസിന് ക്ഷണമില്ലെന്നത് ശ്രദ്ധേയമാണ്. തെലങ്കാന രാഷ്ട്ര സമിതിയെ ഭാരത് രാഷ്ട്രീയ സമിതിയാക്കിയതിനു ശേഷമുള്ള ആദ്യ ബഹുജന റാലിയാണ് ഖമ്മത്ത് നടക്കുന്നത്. 2024ൽ കോൺഗ്രസിനും ബിജെപിക്കും ബദലായി സംഖ്യം ഒരുക്കുകയാണ് കെസിആറിന്റെ ലക്ഷ്യം. ഫെഡറലിസത്തിനും കർഷകർക്കുമെതിരെ കേന്ദ്രം സ്വീകരിക്കുന്ന സമീപനങ്ങളെ എതിർക്കാനുള്ള കൂട്ടായ്മ എന്നാണ് ബിആർഎസ് റാലിയെ വിശേഷിപ്പിക്കുന്നത്. പിണറായി വിജയനെ കൂടാതെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ എന്നിവരും റാലിയിൽ പങ്കെടുക്കും.
സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, ജെഡിഎസ് നേതാവും കർണ്ണാടക മുൻ മുഖ്യമന്ത്രിയുമായ എച്ച്ഡി കുമാര സ്വാമി എന്നിവരും റാലിയെ അഭിസംബോധന ചെയ്യും. കേന്ദ്രസർക്കാരിനെതിരെ സമാന മനസുള്ളവരെ ഒന്നിച്ചു നിർത്തുകയാണ് ലക്ഷ്യമെന്ന് ഭാരത് രാഷ്ട്രീയ സമിതി (ബിആർഎസ്) വൃത്തങ്ങൾ പറഞ്ഞു. റാലിയിലേക്ക് കോൺഗ്രസിന് ക്ഷണമില്ലെന്നത് ശ്രദ്ധേയമാണ്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ സമാപന ചടങ്ങിലേക്ക് ആം ആദ്മി പാർട്ടിയേയും ബിആർഎസിനെയും ക്ഷണിച്ചിട്ടില്ല. തെരഞ്ഞെടുപ്പിനു മുമ്പ് കോൺഗ്രസിനെ ഉൾപ്പെടുത്തിക്കൊണ്ട് ബദൽ ആവശ്യമില്ലെന്നാണ് സിപിഎമ്മിന്റെ നയം. പിണറായി വിജയനും ചന്ദ്രശേഖര റാവുവും നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു നടത്തുന്ന റാലിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും.
ബുധനാഴ്ച തെലങ്കാനയിലെ ഖമ്മത്ത് വെച്ചു നടക്കുന്ന റാലിയിൽ നാല് സംസ്ഥാന മുഖ്യമന്ത്രിമാരും പ്രതിപക്ഷ നേതാക്കളും പങ്കെടുക്കും. കേന്ദ്രസർക്കാരിനെതിരെ സമാന മനസുള്ളവരെ ഒന്നിച്ചു നിർത്തുകയാണ് ലക്ഷ്യമെന്ന് ഭാരത് രാഷ്ട്രീയ സമിതി (ബിആർഎസ്) വൃത്തങ്ങൾ പറഞ്ഞു. റാലിയിലേക്ക് കോൺഗ്രസിന് ക്ഷണമില്ലെന്നത് ശ്രദ്ധേയമാണ്. തെലങ്കാന രാഷ്ട്ര സമിതിയെ ഭാരത് രാഷ്ട്രീയ സമിതിയാക്കിയതിനു ശേഷമുള്ള ആദ്യ ബഹുജന റാലിയാണ് ഖമ്മത്ത് നടക്കുന്നത്. 2024ൽ കോൺഗ്രസിനും ബിജെപിക്കും ബദലായി സംഖ്യം ഒരുക്കുകയാണ് കെസിആറിന്റെ ലക്ഷ്യം. ഫെഡറലിസത്തിനും കർഷകർക്കുമെതിരെ കേന്ദ്രം സ്വീകരിക്കുന്ന സമീപനങ്ങളെ എതിർക്കാനുള്ള കൂട്ടായ്മ എന്നാണ് ബിആർഎസ് റാലിയെ വിശേഷിപ്പിക്കുന്നത്.
ബുധനാഴ്ച തെലങ്കാനയിലെ ഖമ്മത്ത് വെച്ചു നടക്കുന്ന റാലിയിൽ നാല് സംസ്ഥാന മുഖ്യമന്ത്രിമാരും പ്രതിപക്ഷ നേതാക്കളും പങ്കെടുക്കും. കേന്ദ്രസർക്കാരിനെതിരെ സമാന മനസുള്ളവരെ ഒന്നിച്ചു നിർത്തുകയാണ് ലക്ഷ്യമെന്ന് ഭാരത് രാഷ്ട്രീയ സമിതി (ബിആർഎസ്) വൃത്തങ്ങൾ പറഞ്ഞു. റാലിയിലേക്ക് കോൺഗ്രസിന് ക്ഷണമില്ലെന്നത് ശ്രദ്ധേയമാണ്.2024ൽ കോൺഗ്രസിനും ബിജെപിക്കും ബദലായി സംഖ്യം ഒരുക്കുകയാണ് കെസിആറിന്റെ ലക്ഷ്യം. ഫെഡറലിസത്തിനും കർഷകർക്കുമെതിരെ കേന്ദ്രം സ്വീകരിക്കുന്ന സമീപനങ്ങളെ എതിർക്കാനുള്ള കൂട്ടായ്മ എന്നാണ് ബിആർഎസ് റാലിയെ വിശേഷിപ്പിക്കുന്നത്.
Find out more: