ബദൗൻ കൂട്ടബലാത്സംഗത്തെക്കുറിച്ച് ദേശീയ വനിതാ കമ്മീഷൻ അംഗം! നേരം വൈകിയ സമയത്ത് പുറത്തു പോയില്ലായിരുന്നെങ്കിൽ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നുവെന്ന് കൊല്ലപ്പെട്ട സ്ത്രീയുടെ കുടുംബത്തെ സന്ദ‍ർശിച്ച ശേഷം ദേശീയ വനിതാ കമ്മീഷൻ അംഗം ചന്ദ്രമുഖി പറഞ്ഞു. ബദൗനിൽ അമ്പതു വയസുകാരി കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ സ്ത്രീ വിരുദ്ധ പരാമ‍ർശവുമായി ദേശീയ വനിതാ കമ്മീഷൻ അംഗം. അതേസമയം ചന്ദ്രമുഖിയുടെ പ്രസ്താവനയെക്കുറിച്ച് അറിയില്ലെന്ന് ദേശീയ വനിതാ കമ്മീഷൻ രേഖ ശ‍ർമ പറഞ്ഞു. സ്ത്രീകൾക്ക് പുറത്തിറങ്ങുന്നതിന് പ്രത്യേക സമയം ഇല്ലെന്നും അവ‍ർ പറഞ്ഞു. ഉത്ത‍ർപ്രദേശിലെ ബദൗൻ ജില്ലയിലാണ് അംഗൻവാടി അധ്യാപിക കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടത്.



ക്ഷേത്രത്തിൽ പോയി വരുമ്പോഴായിരുന്നു ആക്രമണം. ക്രൂരമായ ബലാത്സംഗമാണ് നടന്നതെന്ന് പോസ്റ്റ്മോ‍ർട്ടം റിപ്പോ‍ർട്ടിൽ പറയുന്നു.  സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകം ബലാത്സംഗം എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ജനുവരി മൂന്നിന് വൈകിട്ട് ക്ഷേത്രത്തിൽ പോയപ്പോഴാണ് സ്ത്രീ കൂട്ടബലാത്സംഗത്തിന് ഇരയായത്. സ്വകാര്യ ഭാഗങ്ങളിൽ പരിക്കേറ്റതായും കാലുകളും വാരിയെല്ലുകളും ഒടിഞ്ഞതായും പോസ്റ്റ്മോ‍ർട്ടം റിപ്പോ‍ർട്ടിൽ പറയുന്നു.സ്വകാര്യ ഭാഗങ്ങളിൽ പരിക്കേറ്റതായും കാലുകളും വാരിയെല്ലുകളും ഒടിഞ്ഞതായും പോസ്റ്റ്മോ‍ർട്ടം റിപ്പോ‍ർട്ടിൽ പറയുന്നു.സ്വകാര്യ ഭാഗങ്ങളിൽ പരിക്കേറ്റതായും കാലുകളും വാരിയെല്ലുകളും ഒടിഞ്ഞതായും പോസ്റ്റ്മോ‍ർട്ടം റിപ്പോ‍ർട്ടിൽ പറയുന്നു.



സ്വകാര്യ ഭാഗങ്ങളിൽ പരിക്കേറ്റതായും കാലുകളും വാരിയെല്ലുകളും ഒടിഞ്ഞതായും പോസ്റ്റ്മോ‍ർട്ടം റിപ്പോ‍ർട്ടിൽ പറയുന്നു.സ്വകാര്യ ഭാഗങ്ങളിൽ പരിക്കേറ്റതായും കാലുകളും വാരിയെല്ലുകളും ഒടിഞ്ഞതായും പോസ്റ്റ്മോ‍ർട്ടം റിപ്പോ‍ർട്ടിൽ പറയുന്നു.സ്വകാര്യ ഭാഗങ്ങളിൽ പരിക്കേറ്റതായും കാലുകളും വാരിയെല്ലുകളും ഒടിഞ്ഞതായും പോസ്റ്റ്മോ‍ർട്ടം റിപ്പോ‍ർട്ടിൽ പറയുന്നു.സ്വകാര്യ ഭാഗങ്ങളിൽ പരിക്കേറ്റതായും കാലുകളും വാരിയെല്ലുകളും ഒടിഞ്ഞതായും പോസ്റ്റ്മോ‍ർട്ടം റിപ്പോ‍ർട്ടിൽ പറയുന്നു.



സ്വകാര്യ ഭാഗങ്ങളിൽ പരിക്കേറ്റതായും കാലുകളും വാരിയെല്ലുകളും ഒടിഞ്ഞതായും പോസ്റ്റ്മോ‍ർട്ടം റിപ്പോ‍ർട്ടിൽ പറയുന്നു. സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകം ബലാത്സംഗം എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ജനുവരി മൂന്നിന് വൈകിട്ട് ക്ഷേത്രത്തിൽ പോയപ്പോഴാണ് സ്ത്രീ കൂട്ടബലാത്സംഗത്തിന് ഇരയായത്. ഉത്ത‍ർപ്രദേശിലെ ബദൗൻ ജില്ലയിലാണ് അംഗൻവാടി അധ്യാപിക കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടത്. ക്ഷേത്രത്തിൽ പോയി വരുമ്പോഴായിരുന്നു ആക്രമണം. ക്രൂരമായ ബലാത്സംഗമാണ് നടന്നതെന്ന് പോസ്റ്റ്മോ‍ർട്ടം റിപ്പോ‍ർട്ടിൽ പറയുന്നു.

మరింత సమాచారం తెలుసుకోండి: