എഐസിസി അധ്യക്ഷനാകാൻ രാഹുൽ ഗാന്ധിയോ? നിലപാട് വ്യക്തമാക്കി രാഹുൽ ഗാന്ധി! ഗാന്ധി കുടുംബത്തിലെ ആരും തന്നെ മത്സരത്തിന് ഇല്ലെന്ന് പ്രഖ്യാപിച്ചതോടെ ശശി തരൂർ അടക്കമുള്ളവരുടെ പേരുകൾ ചർച്ചയായി. എന്നാൽ ഇപ്പോൾ ആധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് പൂർണ്ണമായും പിൻമാറിയിട്ടില്ലെന്ന പ്രഖ്യാപനവുമായി രാഹുൽ ഗാന്ധി രംഗത്ത് എത്തിയിരിക്കുകയാണ്. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് ഗാന്ധി കുടുംബത്തിലെ ആര് എന്നതായിരുന്നു സമീപ കാലത്ത് കോൺഗ്രസിനകത്ത് ഉണ്ടായ ചർച്ച.പാർട്ടി അധ്യക്ഷന്റെ കാര്യത്തിൽ, എന്താണ് ചെയ്യേണ്ടതെന്ന് തീരുമാനിച്ചിട്ടുണ്ട്. ആശയക്കുഴപ്പങ്ങൾ ഒന്നും ഇല്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
2024-ലെ ദേശീയ തെരഞ്ഞെടുപ്പിന്റെ പ്രാരംഭഘട്ട പ്രചാരണമായ കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്രയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കോൺഗ്രസ് പാർട്ടിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്ന പേരുകളിൽ നിന്ന് താൻ പൂർണ്ണമായും പുറത്തല്ലെന്നാണ് ഗാന്ധി വ്യക്തമാക്കിയിരിക്കുന്നത്. തിരഞ്ഞെടുപ്പിന് ശേഷം മാത്രമേ താൻ കോൺഗ്രസ് അധ്യക്ഷനാകുമോ ഇല്ലയോ എന്ന കാര്യം വ്യക്തമാകൂ എന്നും രാഹുൽ കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പിൽ നിൽക്കുന്നില്ലെങ്കിൽ കാരണമെന്താണെന്ന് നിങ്ങൾക്ക് ചോദിക്കാം. അപ്പോൾ കൃത്യമായ മറുപടി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഭാരത് ജോഡോ യാത്രയുടെ രണ്ടാമത്തെ ദിവസം തമിഴ്‌നാട്ടിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.
മതം, സംസ്ഥാനം, ഭാഷ എന്നിവയെ അടിസ്ഥാനമാക്കി ബിജെപിയും ആർഎസ്എസും ചേർന്ന് രാജ്യത്തുണ്ടാക്കിയ വിള്ളലുകളില്ലാതാക്കുന്നതിനും ജനങ്ങൾക്ക് പറയാനുള്ളത് കേൾക്കാനുമാണ് ഭാരത് ജോഡോ യാത്രയെന്നാണ് രാഹുൽ ഗാന്ധി വ്യക്തമാക്കുന്നത്. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് ഗാന്ധി കുടുംബത്തിലെ ആര് എന്നതായിരുന്നു സമീപ കാലത്ത് കോൺഗ്രസിനകത്ത് ഉണ്ടായ ചർച്ച. ഗാന്ധി കുടുംബത്തിലെ ആരും തന്നെ മത്സരത്തിന് ഇല്ലെന്ന് പ്രഖ്യാപിച്ചതോടെ ശശി തരൂർ അടക്കമുള്ളവരുടെ പേരുകൾ ചർച്ചയായി. എന്നാൽ ഇപ്പോൾ ആധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് പൂർണ്ണമായും പിൻമാറിയിട്ടില്ലെന്ന പ്രഖ്യാപനവുമായി രാഹുൽ ഗാന്ധി രംഗത്ത് എത്തിയിരിക്കുകയാണ്.
പാർട്ടി അധ്യക്ഷന്റെ കാര്യത്തിൽ, എന്താണ് ചെയ്യേണ്ടതെന്ന് തീരുമാനിച്ചിട്ടുണ്ട്. ആശയക്കുഴപ്പങ്ങൾ ഒന്നും ഇല്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. 2024-ലെ ദേശീയ തെരഞ്ഞെടുപ്പിന്റെ പ്രാരംഭഘട്ട പ്രചാരണമായ കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്രയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഭാരത് ജോഡോ യാത്രയുടെ രണ്ടാമത്തെ ദിവസം തമിഴ്‌നാട്ടിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. മതം, സംസ്ഥാനം, ഭാഷ എന്നിവയെ അടിസ്ഥാനമാക്കി ബിജെപിയും ആർഎസ്എസും ചേർന്ന് രാജ്യത്തുണ്ടാക്കിയ വിള്ളലുകളില്ലാതാക്കുന്നതിനും ജനങ്ങൾക്ക് പറയാനുള്ളത് കേൾക്കാനുമാണ് ഭാരത് ജോഡോ യാത്രയെന്നാണ് രാഹുൽ ഗാന്ധി വ്യക്തമാക്കുന്നത്.
Find out more: