ഓണക്കിറ്റ് എല്ലാവർക്കും ഇല്ല; സപ്ലൈകോയ്ക്ക് സഹായം! കൊവിഡിൻ്റെ സമയത്ത് നൽകിയത് പോലെ ഓണക്കിറ്റ് ഇപ്രാവശ്യം ഉണ്ടാകില്ല. ഇത്തവണയും ഓണക്കിറ്റ് ഉണ്ടാകും, എന്നാൽ ആർക്കൊക്കെ വിതരണം ചെയ്യണമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. കൊവിഡ് സമയത്തെ സാഹചര്യം സംസ്ഥാനത്ത് നിലവിൽ ഇല്ലെന്നും ധനമന്ത്രി പറഞ്ഞു. ഇത്തവണ എല്ലാവർക്കും ഓണക്കിറ്റ് ഉണ്ടാകില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. നൽകുകയെന്നത് മുൻപും ഉള്ള രീതിയല്ല. ഓണക്കാലം നന്നായി കൊണ്ട് പോകാനുള്ള ശ്രമത്തിലാണ് സർക്കാർ. സപ്ലൈകോക്ക് ഈ ആഴ്ച തന്നെ കുറച്ച് പണം നൽകും. നെല്ലെടുത്ത വകയിലെ പണം കേന്ദ്രം റിഇംപേഴ്സ് ചെയ്യാനുണ്ടെന്നും ധനമന്ത്രി വ്യക്തമാക്കി.ഓണക്കിറ്റ് വിതരണത്തിൽ അന്തിമതീരുമാനം ഉണ്ടായിട്ടില്ല. എല്ലാ വിഭാഗങ്ങളിലുമുള്ളവർക്ക് കിറ്റ് ഉണ്ടാകില്ല. എല്ലാവർക്കും ഓണക്കിറ്റ് നൽകുകയെന്നത് മുൻപും ഉള്ള രീതിയല്ല. 




  കെഎസ്ആർടിസിയിൽ ശമ്പളം രണ്ട് ഘട്ടമായി നൽകാനുള്ള നടപടി സ്വീകരിക്കുന്നുണ്ട്. പൊതുമേഖലാ സ്ഥാപനമായ കെഎസ്ആർടിസി സ്വയം ശക്തിപ്പെടണം. അതുവരെ സഹായം നൽകാനേ സർക്കാരിനാകൂ. ശമ്പളത്തിനും പെൻഷനുമായി ഒരുമാസം 120 കോടി രൂപയാണ് കെഎസ്ആകെഎസ്ആർടിസിയിൽ ശമ്പളം രണ്ട് ഘട്ടമായി നൽകാനുള്ള നടപടി സ്വീകരിക്കുന്നുണ്ട്. പൊതുമേഖലാ സ്ഥാപനമായ കെഎസ്ആർടിസി സ്വയം ശക്തിപ്പെടണം. അതുവരെ സഹായം നൽകാനേ സർക്കാരിനാകൂ. ശമ്പളത്തിനും പെൻഷനുമായി ഒരുമാസം 120 കോടി രൂപയാണ് കെഎസ്ആർടിസിക്ക് വേണതെന്ന് മന്ത്രി പറഞ്ഞു. ഓണക്കാലത്തെ ചെലവുകൾക്കായി കടമെടുക്കേണ്ടിവരും.






സംസ്ഥാനത്തിൻ്റെ കടമെടുപ്പിന് പരിധിയുള്ളതിനാൽ കൂടുതൽ കടം എടുക്കാനുള്ള അവസരം വേണം. അല്ലെങ്കിൽ നികുതി വിഹിതം വർധിപ്പിക്കുകയാണ് വേണ്ടത്. നികുതി വിഹിതം വെട്ടിക്കുറച്ചതിനാൽ സ്പെഷൽ പാക്കേജ് അനുവദിക്കണമെന്ന് ജിഎസ്ടി കൗൺസിലിൽ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. സംസ്ഥാനത്ത് വിലക്കയറ്റം രൂക്ഷമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. ഓണത്തിന് സാധനങ്ങൾക്ക് തീവിലയാകും. വിപണി ഇടപെടൽ നടക്കാത്തതിനാൽ ജനജീവിതം ദുസഹമാകുകയാണ്. സംസ്ഥാനത്തെ രൂക്ഷമായ ധനപ്രതിസന്ധി സർക്കാർ മറച്ചുവെക്കുകയാണ്. സപ്ലൈകോ അടച്ചു പൂട്ടൽ ഭീഷണിയിലാണെന്നും അദ്ദേഹം ആരോപിച്ചു.




കൊവിഡ് സമയത്തെ സാഹചര്യം സംസ്ഥാനത്ത് നിലവിൽ ഇല്ലെന്നും ധനമന്ത്രി പറഞ്ഞു. ഇത്തവണ എല്ലാവർക്കും ഓണക്കിറ്റ് ഉണ്ടാകില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. നൽകുകയെന്നത് മുൻപും ഉള്ള രീതിയല്ല. ഓണക്കാലം നന്നായി കൊണ്ട് പോകാനുള്ള ശ്രമത്തിലാണ് സർക്കാർ. സപ്ലൈകോക്ക് ഈ ആഴ്ച തന്നെ കുറച്ച് പണം നൽകും. നെല്ലെടുത്ത വകയിലെ പണം കേന്ദ്രം റിഇംപേഴ്സ് ചെയ്യാനുണ്ടെന്നും ധനമന്ത്രി വ്യക്തമാക്കി.ഓണക്കിറ്റ് വിതരണത്തിൽ അന്തിമതീരുമാനം ഉണ്ടായിട്ടില്ല. എല്ലാ വിഭാഗങ്ങളിലുമുള്ളവർക്ക് കിറ്റ് ഉണ്ടാകില്ല. എല്ലാവർക്കും ഓണക്കിറ്റ് നൽകുകയെന്നത് മുൻപും ഉള്ള രീതിയല്ല. കെഎസ്ആർടിസിയിൽ ശമ്പളം രണ്ട് ഘട്ടമായി നൽകാനുള്ള നടപടി സ്വീകരിക്കുന്നുണ്ട്. പൊതുമേഖലാ സ്ഥാപനമായ കെഎസ്ആർടിസി സ്വയം ശക്തിപ്പെടണം. അതുവരെ സഹായം നൽകാനേ സർക്കാരിനാകൂ. ശമ്പളത്തിനും പെൻഷനുമായി ഒരുമാസം 120 കോടി രൂപയാണ് കെഎസ്ആകെഎസ്ആർടിസിയിൽ ശമ്പളം രണ്ട് ഘട്ടമായി നൽകാനുള്ള നടപടി സ്വീകരിക്കുന്നുണ്ട്. പൊതുമേഖലാ സ്ഥാപനമായ കെഎസ്ആർടിസി സ്വയം ശക്തിപ്പെടണം. അതുവരെ സഹായം നൽകാനേ സർക്കാരിനാകൂ.   

Find out more: