ഇന്ന് ഒരാള്‍ക്ക് കൊറോണ വൈറസ് ബാധയുണ്ടോ എന്ന് പരിശോധിക്കുന്നത് ശ്രവങ്ങളുടെ പരിശോധന നടത്തിയാണ്. എന്നാല്‍ സെറോളജിക്കല്‍ പരിശോധന നടത്തിയാൽ ഈ രോഗം എത്രമാത്രം വ്യാപിച്ചുവെന്ന് അറിയാന്‍ സാധിക്കുമെന്നാണ് വിദഗ്ദ്ധര്‍ അവകാശപ്പെടുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഇന്ത്യന്‍ കൗണ്‍സിൽ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് 15 ലക്ഷത്തോളം ആന്റി ബോഡി കിറ്റുകള്‍ വിതരണം ചെയ്യുന്നതിനുള്ള ശ്രമത്തിലാണ്.
കൊവിഡ് 19 രോഗ ബാധ നിർണയിക്കുന്ന സെറോളജിക്കല്‍ ടെസ്റ്റ് നടത്തുന്നതിനുള്ളതാണ് ഈ കിറ്റുകള്‍. ഗവേഷണത്തിനും പര്യവേഷണത്തിനും വൈറസിനെക്കുറിച്ചുള്ള അന്വേഷണത്തിനുമാണ് ഈ കിറ്റുകള്‍ ഉപയോഗിക്കുന്നത്. ഇതുവഴി രോഗബാധയുള്ളവരെ മാത്രമല്ല ലക്ഷണങ്ങള്‍ കാണിക്കാത്തവരെയും മനസ്സിലാക്കുവാന്‍ സാധിക്കും.
കൊറോണ ബാധയ്ക്ക് ഇതുവരെ മരുന്ന് കണ്ടെത്തിയിട്ടില്ല എന്നത് തന്നെയാണ് ആശങ്ക പടർത്തുന്നതിന്റെ പ്രധാന കാരണം. കൊവിഡ് 19 രോഗ ബാധ നിർണയിക്കുന്ന സെറോളജിക്കല്‍ ടെസ്റ്റ് നടത്തുന്നതിനായി 15 ലക്ഷത്തോളം ആന്റി ബോഡി കിറ്റുകള്‍ ഇന്ത്യന്‍ കൗണ്‍സിൽ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ക്വട്ടേഷന്‍ സ്വീകരിച്ചിരുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഇന്ത്യന്‍ കൗണ്‍സിൽ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് 15 ലക്ഷത്തോളം ആന്റി ബോഡി കിറ്റുകള്‍ വിതരണം ചെയ്യുന്നതിനുള്ള ശ്രമത്തിലാണ്.
ഇതിലൂടെ രാജ്യത്ത് ഏത്ര പേര്‍ക്ക് വൈറസ് ബാധയുണ്ടെന്ന് കൃത്യമായി കണ്ടത്താം. ഇതിന് ശേഷം മാത്രമേ എത്രനാള്‍ ലോക്ഡൗണ്‍ തുടരൂ എന്ന് നിര്‍ണയിക്കാനാകു. ഒരു രോഗാണു മനുഷ്യശരീരത്തില്‍ പ്രവേശിച്ചാല്‍ അതിനെ പ്രതിരോധിക്കാന്നതിന് വേണ്ടിയാണ് ശരീരം ആന്റിബോഡിയെ നിര്‍മ്മിക്കുന്നത്.
അതിനാല്‍ തന്നെ ആന്റി ബോഡിയുടെ സാന്നിദ്ധ്യം രോഗബാധയെ സൂചിപ്പിക്കുന്നതാകുന്നതാണ്. റിയല്‍ ടൈം പിസിആര്‍ അടിസ്ഥാനമാക്കിയാണ് കൊവിഡ് 19 നിര്‍ണയിക്കുന്നത്. സംശയം തോനുന്ന ആളുകളുടെ മൂക്കില്‍ നിന്നും തൊണ്ടയില്‍ നിന്നുമുള്ള ശ്രവങ്ങളാണ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്.
റിയല്‍ ടൈം പിസിആര്‍ അടിസ്ഥാനമാക്കിയാണ് കൊവിഡ് 19 നിര്‍ണയിക്കുന്നത്. സംശയം തോനുന്ന ആളുകളുടെ മൂക്കില്‍ നിന്നും തൊണ്ടയില്‍ നിന്നുമുള്ള ശ്രവങ്ങളാണ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്.
റിയല്‍ ടൈം പിസിആര്‍ അടിസ്ഥാനമാക്കിയാണ് കൊവിഡ് 19 നിര്‍ണയിക്കുന്നത്. സംശയം തോനുന്ന ആളുകളുടെ മൂക്കില്‍ നിന്നും തൊണ്ടയില്‍ നിന്നുമുള്ള ശ്രവങ്ങളാണ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്.