ആശുപത്രി ദിവസങ്ങളെക്കുറിച്ച് മിഥുൻ രമേഷ് മനസ്സ് തുറക്കുന്നു! വളരെ സിംപിളാണ് അതിന്റെ കാരണം. ടിക്കറ്റ് എടുക്കണ്ട, ഹോട്ടൽ പോലും കൊടുക്കണ്ട. ഇടയ്ക്ക് ഭക്ഷണം നമ്മൾ തന്നെ വരുത്തും, അവിടെയുള്ള റസ്‌റ്റോറന്റുകളെല്ലാം നമുക്ക് നല്ല പരിചയമുള്ളതാണല്ലോ എന്നായിരുന്നു മിഥുൻ പറഞ്ഞത്. ബിഹൈൻഡ് വുഡ്‌സിന് നൽകിയ അഭിമുഖത്തിലായിരുന്നു മിഥുൻ വിശേഷങ്ങൾ പങ്കുവെച്ചത്. കണക്ക് കൂട്ടി നോക്കുമ്പോൾ ഇവിടെ നിന്നും വരുന്നൊരാളെക്കാളും കുറവാണ് എല്ലാം, അതുവെച്ച് എനിക്ക് ക്യാരക്ടർ കിട്ടുന്നുണ്ടെന്നതാണ് വാസ്തവം എന്നും മിഥുൻ പറയുന്നു. ദുബായ് സ്റ്റാറായാണ് മിഥുൻ രമേഷിനെ വിശേഷിപ്പിക്കുന്നത്. ദുബായിൽ ഏത് സിനിമ ചിത്രീകരിച്ചാലും അതിൽ മിഥുൻ ഉണ്ടാവുമെന്നാണ്.  ഓഫ് സ്‌ക്രീനും ഓൺ സ്‌ക്രീനും തമാശയാണ്. മിഥുൻ ചേട്ടനൊപ്പം വർക്ക് ചെയ്യുന്നത് ഈസിയുള്ള കാര്യമാണെന്നായിരുന്നു അന്നു ആന്റണി പറഞ്ഞത്.






   കൊറോണക്കാലത്തായിരുന്നു സിനിമയുടെ ചിത്രീകരണം. അങ്ങനെ കുറേ ബുദ്ധിമുട്ടുകളുണ്ടായിട്ടുണ്ട്. ദുബായിലുള്ളത് കൊണ്ട് എന്ന തരത്തിൽ ചൂസ് ചെയ്തതല്ല മിഥുൻ ചേട്ടനെ എന്നും സംവിധായകൻ വ്യക്തമാക്കിയിരുന്നു. മെയ്ഡ് ഇൻ ക്യാരവാന്റെ സബ്ജക്ട് പറഞ്ഞപ്പോൾ തന്നെ ചെയ്യാമെന്നായിരുന്നു ജോബിയോട് ഞാൻ പറഞ്ഞത്. നല്ല രസമുള്ള ക്യാരക്ടറാണ് എനിക്ക് കിട്ടിയത്. സ്വന്തമായൊരു ക്യാരവാൻ മേടിക്കണം എന്ന ആഗ്രഹം മനസിലുണ്ട്. മേക്കപ്പ് ചെയ്യാനും റെസ്റ്റ് എടുക്കാനുമൊക്കെയായി ഒരു വണ്ടി വേണമെന്നില്ല. റെക്രേഷൻ വെഹിക്കിൽ വേണം എന്നുണ്ട്. എവിടെയെങ്കിലും കൊണ്ടുപോയി പത്തിരുപത് ദിവസം അതിനകത്ത് തന്നെ ജീവിക്കാനിഷ്ടമാണ്. ഇപ്പോൾ എന്റെ കാർ ഞാൻ അങ്ങനെ ഉപയോഗിക്കുന്നുണ്ട്. 






  മിഥുൻ ചേട്ടൻ ലൊക്കേഷനിലേക്ക് വരുമ്പോൾ എല്ലാവർക്കും പേടിയായിരുന്നു. സിനിമയെ അറിയുന്ന ആൾ മിഥുനേട്ടനായിരുന്നു എന്നാണ് സംവിധായകൻ പറഞ്ഞത്. അദ്ദേഹത്തിന്റെ ഷോപ്പിലാണ് അച്ഛന്റെ യൂണിഫോം തയ്ക്കാൻ കൊടുക്കുന്നത്. അന്ന് അദ്ദേഹത്തിന്റെ സഹോദരനൊക്കെയാണ് അവിടെയുണ്ടാവാറുള്ളത്. അദ്ദേഹവുമായി കുറേ സിനിമകൾ ചെയ്തിട്ടുണ്ട്. ലൊക്കേഷനിൽ എല്ലാവരും എല്ലാ ജോലികളും ചെയ്യുന്നുണ്ടായിരുന്നു. ഇതിലൊരു പട്ടിയുണ്ടായിരുന്നു. അതിന്റെ ഓണേഴ്‌സ് വരെ വണ്ടിയെടുത്ത് ആളുകളെ വിളിക്കാനും, ഫുഡ് ഓർഡർ ചെയ്യാനുമൊക്കെ പോവുന്നുണ്ടായിരുന്നു. ഭയങ്കര നിഷ്‌കളങ്കനാണ് ഇന്നസെന്റ്. സിംപിളായൊരു മനുഷ്യനാണ്. ടെയ്‌ലറായിരുന്ന സമയം മുതൽ എനിക്ക് ഇന്ദ്രൻസേട്ടനെ അറിയാം.

Find out more: