കുർബാന നടത്താൻ അനുവദിക്കില്ലെന്ന് വൈദികർ; പ്രതിഷേധിച്ചവർക്കെതിരെ നടപടി! സീറോ മലബാർ സഭ എറണാകുളം അങ്കമാലി അതിരൂപത അഡ്‌മിനിസ്‌ട്രേറ്റർ ആൻഡ്രൂസ് താഴത്താണ് ഇതുസംമ്പന്ധിച്ച് ഉത്തരവിറക്കിയത്. തൃക്കാക്കര മൈനർ സെമിനാരിയിലെ ഫാദർ ജോമോൻ മാടവനക്കാട്, ഫാദർ അലക്സ് കരീമഠം, ഫാദർ വക്കച്ചൻ കുമ്പയിൽ, ഫാദർ വർഗീസ് അമ്പലത്തിങ്കൽ എന്നിവർക്കെതിരെയാണ് നടപടി. എറണാകുളം-അങ്കമാലി അതിരൂപതയിൽ ഏകീകൃത കുർബാന അർപ്പിക്കാത്ത നാല് വൈദികർക്കെതിരെ എടുത്ത നടപടി പിൻവലിച്ചില്ലെങ്കിൽ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്ന് ഫാദർ കുര്യാക്കോസ് മുണ്ടാടൻ. സഭയിൽനിന്ന് മാറി നിൽക്കാനാണ് നിർദ്ദേശം. സെമിനാരിയിലെ മുറിയിൽ നിന്നടക്കം എത്രയും വേഗം ഒഴിയാനാണ് വൈദികർക്ക് അഡ്‌മിനിസ്‌ട്രേറ്റർ നിർദ്ദേശം നൽകിയിരിക്കുന്നത്.
നടപടിയെ തുടർന്ന് കാക്കനാട് സെൻ്റ് തോമസ് മൗണ്ടിൽ സത്യാഗ്രഹമിരുന്ന വൈദികരെ തൃക്കാക്കര പോലീസെത്തി കസ്റ്റഡിയിലെടുത്ത് നീക്കി. ഇതിനെത്തുടർന്ന് പല പള്ളികളിലും ഞായറാഴ്ച്ച സംഘർഷം ഉടലെടുത്തിരുന്നു. ഇന്നലെ മുതൽ സഭയുടെ സിനഡ് യോഗവും ആരംഭിച്ചിട്ടുണ്ട്. വരുംദിവസങ്ങിളിലും ഏകീകൃത കുർബാന നടത്താൻ വിസമ്മതിക്കുന്ന വൈദികർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന. ഓഗസ്റ്റ് 20ാം തീയതി എറണാകുളം അങ്കമാലി അതിരൂപതയിലെ മുഴുവൻ പള്ളികളിലും ഏകീകൃത കുർബാന അർപ്പിക്കണമെന്ന അന്ത്യശാസനം മാർപാപ്പയുടെ പ്രതിനിധി സിറിൽ വാസിൽ വൈദികർക്ക് നൽകിയിരുന്നു.
ഇതനുസരിക്കാത്ത വൈദികർക്കെതിരെ നടപടിയുണ്ടാകുമെന്നും പ്രതിനിധി മുന്നറിയിപ്പ് നൽകിയിരുന്നു.എറണാകുളം-അങ്കമാലി അതിരൂപതയിൽ ഏകീകൃത കുർബാന അർപ്പിക്കാത്ത നാല് വൈദികർക്കെതിരെ എടുത്ത നടപടി പിൻവലിച്ചില്ലെങ്കിൽ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്ന് ഫാദർ കുര്യാക്കോസ് മുണ്ടാടൻ. സീറോ മലബാർ സഭ എറണാകുളം അങ്കമാലി അതിരൂപത അഡ്‌മിനിസ്‌ട്രേറ്റർ ആൻഡ്രൂസ് താഴത്താണ് ഇതുസംമ്പന്ധിച്ച് ഉത്തരവിറക്കിയത്. സീറോ മലബാർ സഭ എറണാകുളം അങ്കമാലി അതിരൂപത അഡ്‌മിനിസ്‌ട്രേറ്റർ ആൻഡ്രൂസ് താഴത്താണ് ഇതുസംമ്പന്ധിച്ച് ഉത്തരവിറക്കിയത്. തൃക്കാക്കര മൈനർ സെമിനാരിയിലെ ഫാദർ ജോമോൻ മാടവനക്കാട്, ഫാദർ അലക്സ് കരീമഠം, ഫാദർ വക്കച്ചൻ കുമ്പയിൽ, ഫാദർ വർഗീസ് അമ്പലത്തിങ്കൽ എന്നിവർക്കെതിരെയാണ് നടപടി. എറണാകുളം-അങ്കമാലി അതിരൂപതയിൽ ഏകീകൃത കുർബാന അർപ്പിക്കാത്ത നാല് വൈദികർക്കെതിരെ എടുത്ത നടപടി പിൻവലിച്ചില്ലെങ്കിൽ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്ന് ഫാദർ കുര്യാക്കോസ് മുണ്ടാടൻ. സഭയിൽനിന്ന് മാറി നിൽക്കാനാണ് നിർദ്ദേശം.
തൃക്കാക്കര മൈനർ സെമിനാരിയിലെ ഫാദർ ജോമോൻ മാടവനക്കാട്, ഫാദർ അലക്സ് കരീമഠം, ഫാദർ വക്കച്ചൻ കുമ്പയിൽ, ഫാദർ വർഗീസ് അമ്പലത്തിങ്കൽ എന്നിവർക്കെതിരെയാണ് നടപടി. സഭയിൽനിന്ന് മാറി നിൽക്കാനാണ് നിർദ്ദേശം. സെമിനാരിയിലെ മുറിയിൽ നിന്നടക്കം എത്രയും വേഗം ഒഴിയാനാണ് വൈദികർക്ക് അഡ്‌മിനിസ്‌ട്രേറ്റർ നിർദ്ദേശം നൽകിയിരിക്കുന്നത്. നടപടിയെ തുടർന്ന് കാക്കനാട് സെൻ്റ് തോമസ് മൗണ്ടിൽ സത്യാഗ്രഹമിരുന്ന വൈദികരെ തൃക്കാക്കര പോലീസെത്തി കസ്റ്റഡിയിലെടുത്ത് നീക്കി.
Find out more: