26 വർഷത്തെ ദാമ്പത്യജീവിതം ആഘോഷഷിച്ച് നടൻ മാധവനും, ഭാര്യയും! അലൈപ്പായുതെ എന്ന ചിത്രത്തിലൂടെ തമിഴ് ഇൻഡസ്ട്രയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത മാധവ് കണ്ണത്തിൽ മുത്തമിട്ടാൽ എന്ന ചിത്രത്തിൽ കിടിലൻ പ്രകടനം ആണ് നടത്തിയത്. ചില പരസ്യചിത്രങ്ങളിലും തിളങ്ങിയ മാധവൻ തമിഴ് ബ്രാഹ്‌മണ കുടുംബത്തിൽ ആണ് ജനിക്കുന്നത്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഏക മകനെ കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകൾ ആണ് വൈറലായി മാറുന്നത്. ആർ മാധവൻ മലയാളികൾക്കും പ്രിയങ്കരനായ നടൻ ആണ്. 'ആപ് ജൈസ കോയി' എന്ന ഹിന്ദി ചിത്രത്തിലൂടെ സിനിമ ഇൻഡസ്ട്രിയിൽ അരങ്ങേറ്റം കുറിച്ച ആർ. മാധവൻ, 'റെഹ്‌നാ ഹേ ടെറെ ദിൽ മേൻ', '3 ഇഡിയറ്റ്‌സ്', 'തനു വെഡ്‌സ് മനു' തുടങ്ങിയ ചിത്രങ്ങളിലൂടെ മിന്നും പ്രകടനം ആണ് കാഴ്ചവച്ചത്.അത്തരമൊരു അച്ചടക്കം എനിക്കുണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു; ഞാൻ യഥാർത്ഥത്തിൽ വളരെ മടിയനാണെന്ന് ഞാൻ കരുതുന്നു ഇന്നത്തെ കുട്ടികൾ "സോഷ്യൽ മീഡിയ കാരണം അമിതമായി അറിവുള്ളവർ ആണ്.
എന്നും മാതാപിതാക്കൾ അവരുടെ അഭിപ്രായങ്ങൾ കുട്ടികളുടെ മേൽ അടിച്ചേൽപ്പിക്കുന്നത് ഒഴിവാക്കുന്നത് ആകും നല്ലത്. അഞ്ച് വയസ്സുള്ളപ്പോൾ മുതൽ, വേദാന്തിനോട് എല്ലാ കാര്യങ്ങളും ഞാൻ സംസാരിക്കുമായിരുന്നു എല്ലാവരോടും സംസാരിക്കുന്നതുപോലെയാണ് ഞാൻ സംസാരിച്ചത്, അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ ഞാൻ ഗൗരവമായി എടുത്തിട്ടുണ്ട് മാധവൻ പറയുന്നു.
നിങ്ങൾക്ക് ചെയ്യാൻ കഴിയുന്നത് നമ്മുടെ അനുഭവം അവരോട് പങ്കുവെക്കുകയും അവരുടെ വളർച്ച പശ്ചാത്തലം സുരക്ഷിതമാണെന്ന് ഉറപ്പാക്കുകയും ചെയ്യുക എന്നതാണ്. ഏറ്റവും പ്രധാനമായി ചെയ്യേണ്ടത്, വീട് അവർക്ക് വധിന്യായങ്ങളില്ലാതെ സ്വതന്ത്രരാകാനും തങ്ങളുടെ ഏറ്റവും കംഫർട്ട് ആയ ഇടവും ആക്കാൻ കഴിയണം മാധവൻ പറയുന്നു.തന്റെ മകന്റെ ജീവിതത്തിൽ എന്നും ഒരു കൂട്ടുകാരനെ പോലെ നിൽക്കാനും സ്നേഹനിധിയായ ഒരു മുത്തച്ഛനാകാനും താൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.. "എന്റെ മകന്റെ ജീവിതത്തിൽ എനിക്ക് ഒരു അവിഭാജ്യ ഘടകമാകണം, എന്റെ പേരക്കുട്ടികൾ എന്നെ താത്ത എന്ന് വിളിക്കുകയും ഇടയ്ക്കിടെ എന്നെ സന്ദർശിക്കുകയും ചെയ്യുന്ന തരത്തിൽ മാറണം, ഞാൻ എപ്പോഴും അവന്റെ ഒപ്പം ഉണ്ടാകാറില്ല പക്ഷേ അവന് ആവശ്യമുള്ള സമയത്ത് ഞാൻ എപ്പോഴും എത്തുമെന്ന് അവനറിയാം.
ഞങ്ങൾ എല്ലാ ദിവസവും സംസാരിക്കുന്ന ആളുകളോ എപ്പോഴും ഐ ലവ് യൂ എന്ന് പറയുകയോ ചെയ്യുന്നില്ല, പക്ഷേ അവന് ആവശ്യമുള്ളപ്പോൾ അല്ലെങ്കിൽ എന്തെങ്കിലും സംസാരിക്കാൻ ഉള്ളപ്പോൾ അവൻ വിളിക്കുന്നത് എന്നെയാണ്; മാധവൻ പറഞ്ഞു നിര്ത്തുന്നു.അവൻ മാത്രമല്ല ഞങ്ങൾ മാതാപിതാക്കൾക്കും ആ സമയം ആണ് ആ മണിക്കൂറുകളെ ബ്രഹ്മ മുഹൂർത്തം എന്ന് വിളിക്കാം ആത്മീയമായി അനുകൂലമായ സമയമാണിതെന്ന് പറയപ്പെടുന്നു ഒരു നീന്തൽക്കാരന്റെ ശരീരമാണ് മോന് ഭയങ്കരമായ ചിട്ടകൾ ആണ് കൃത്യമായ ജീവിതശൈലിയാണ് ഭക്ഷണം കഴിക്കുന്നത് പോലും ഒരു വ്യായാമമായിട്ടാണ് അവൻ കാണുന്നത്; അദ്ദേഹം അത്താഴത്തിന് ഇരിക്കുന്നതിൽ മാത്രമല്ല, ചവയ്ക്കുന്നതിൽ പോലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ആളാണ്.
മലേഷ്യൻ ഓപ്പണിൽ അഞ്ച് സ്വർണ്ണ മെഡലുകളും, ഡാനിഷ് ഓപ്പണിൽ ഒരു സ്വർണ്ണ മെഡലും, ലാത്വിയൻ, തായ്‌ലൻഡ് ഓപ്പണുകളിൽ വെങ്കല മെഡലുകളും നേടിയ വേദാന്ത് കോമൺവെൽത്ത് യൂത്ത് ഗെയിംസിലും അഞ്ചാം സ്ഥാനം നേടിയിട്ടുണ്ട്. അടുത്തിടെ ഒരു അഭിമുഖത്തിൽ ആണ് തന്റെ മകൻ പാലിക്കുന്ന ഡിസിപ്ലിനെ കുറിച്ച് മാധവൻ സംസാരിച്ചത്. രാത്രി എട്ടുമണിക്ക് ഉറങ്ങുന്ന വേദാന്ത് പുലർച്ചെ 4 മണിക്ക് ഉണരുമെന്നും അദ്ദേഹം പറഞ്ഞു. "ഒരു പ്രൊഫഷണൽ നീന്തൽക്കാരൻ എന്ന നിലയിൽ, വേദാന്ത് ദിവസവും രാത്രി എട്ട് മണിക്ക് ഉറങ്ങും തുടർന്ന് പുലർച്ചെ നാല് മണിക്ക് അവൻ വീണ്ടും എഴുന്നേൽക്കും.
Find out more: