ആ സമയത്ത് സഹായിച്ചവരാരെയും മറക്കില്ല. ഏറ്റവും വേദനിച്ച ആ നഷ്ടത്തെ കുറിച്ച് ദിവ്യ ഉണ്ണി ! തന്റെ അനുഭവത്തിൽ അങ്ങിനെ ആശ്വാസമായി നിന്നരെ കുറിച്ച് ദിവ്യ ഉണ്ണി ഇന്ത്യഗ്ലിഡ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയുണ്ടായി ഏറ്റവും വിഷമം വരുന്ന സമയത്ത് കൂടെ നിൽക്കുന്നവരെയും, അന്ന് അവർ പറഞ്ഞ വാക്കുകളും ഒരിക്കലും മറക്കാൻ പറ്റില്ല എന്നാണ് ദിവ്യ ഉണ്ണി പറയുന്നത്. തൊണ്ണൂറുകളുടെ അവസാനത്തിൽ സിനിമയിൽ എത്തിയ ദിവ്യ ഉണ്ണി വളരെ പെട്ടന്നാണ് പ്രേക്ഷക പ്രിയം നേടിയത്. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം, ദിലീപ് തുടങ്ങി അന്നത്തെ സൂപ്പർതാരങ്ങൾക്കൊപ്പം എല്ലാം അഭിനയിച്ച നടി വിവാഹത്തോടെ ഇന്റസ്ട്രി വിടുകയായിരുന്നു.വിവാഹത്തിന് ശേഷം ഭർത്താവിനൊപ്പം വിദേശത്തേക്ക് പോയ ദിവ്യ ഉണ്ണി അവിടെ ഡാൻസ് സ്കൂൾ ആംരംഭിച്ചു. പിന്നീട് ചില ഗൾഫ് ഷോകളുടെ അവതാരികയായ ടെലിവിഷനിൽ വന്നുവെങ്കിലും അഭിനയത്തിലേക്ക് തിരിച്ചെത്തിയില്ല.
തൊണ്ണൂറുകളുടെ അവസാനത്തിൽ സിനിമയിൽ എത്തിയ ദിവ്യ ഉണ്ണി വളരെ പെട്ടന്നാണ് പ്രേക്ഷക പ്രിയം നേടിയത്. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം, ദിലീപ് തുടങ്ങി അന്നത്തെ സൂപ്പർതാരങ്ങൾക്കൊപ്പം എല്ലാം അഭിനയിച്ച നടി വിവാഹത്തോടെ ഇന്റസ്ട്രി വിടുകയായിരുന്നു. രണ്ടാം വിവാഹത്തെ കുറിച്ചും പുതിയ ദാമ്പത്യ ജീവിതത്തിലെ സന്തോഷത്തെ കുറിച്ചുമെല്ലാം പിന്നീടിങ്ങോട്ട് ദിവ്യ നിരന്തരം പോസ്റ്റുകൾ പങ്കുവച്ചിരുന്നു. ആ വിവാഹ ബന്ധം വേർപിരിഞ്ഞതിന് ശേഷമാണ് ദിവ്യ ഉണ്ണി സോഷ്യൽ മീഡിയയിൽ കൂടുതൽ സജീവമായത്. സുരേഷ് ഗോപിയെ കുറിച്ചാണ് ആദ്യം ദിവ്യ സംസാരിച്ചത്. ശരിക്കും സ്വന്തം ചേട്ടനെ പോലെയാണ് സുരേഷേട്ടൻ. കുടുംബവുമായും നല്ല ബന്ധമുണ്ട്. സിനിമയിൽ നിന്നും വിട്ടു നിന്ന സമയത്തും ഇപ്പോഴുമെല്ലാം എന്നും സൂക്ഷിക്കുന്ന നല്ല ബന്ധമാണത്. തന്റെ നൃത്ത വിശേഷങ്ങളും, സിനിമയിൽ മുൻപുണ്ടായിരുന്ന ഓർമകളും ചില അഭിമുഖങ്ങളിലൂടെയും ദിവ്യ ഉണ്ണി പങ്കുവയ്ക്കാറുണ്ട്.
അങ്ങിനെ ഒരു അഭിമുഖത്തിൽ സംസാരിക്കവെയാണ് സിനിമാ ബന്ധങ്ങൾ തന്റെ ഏറ്റവും വിഷമഘട്ടത്തിൽ ആശ്വാസമായതിനെ കുറിച്ച് നടി സംസാരിച്ചത്.ആ സമയത്ത് ദിലീപേട്ടനൊക്കെ വലിയ ആശ്വാസമായിരുന്നു. കാണാനായി വന്നപ്പോൾ അച്ഛനെ കുറിച്ചുള്ള നല്ല ഓർമകളൊക്കെ പറഞ്ഞുകൊണ്ടേയിരുന്നു. ആ ഒരു വിഷമഘട്ടത്തിൽ അത് വലിയ ഒരു ആശ്വാസമായിരുന്നു. അപ്പോൾ നമ്മളോട് പറയുന്ന കാര്യങ്ങളൊന്നും മറക്കാൻ പറ്റില്ല- ദിവ്യ ഉണ്ണി പറഞ്ഞു. സുഖമില്ല എന്ന് പറഞ്ഞ് ആദ്യം വിളിച്ചപ്പോൾ തന്നെ സുരേഷേട്ടൻ കാര്യങ്ങൾ ഫോളോ ചെയ്യുന്നുണ്ടായിരുന്നു. രാധിക ചേച്ചിയും ഫോണിലൂടെ ബന്ധപ്പെട്ടുകൊണ്ടേയിരുന്നു. മരണ വിവരം സ്ഥിരീകരിച്ച് മെസേജ് വന്നപ്പോൾ വേണ്ട നടപടികൾ എല്ലാം പൂർത്തിയാക്കി പിറ്റേന്ന് തന്നെ ഞങ്ങളെ നാട്ടിലേക്ക് എത്തിക്കാനുള്ള കാര്യങ്ങൾ ചെയ്തു തന്നു.
അച്ഛൻ മരിച്ച സമയത്ത് പോലും സുരേഷേട്ടന്റെ സഹായം മറക്കാൻ പറ്റില്ല. കൊവിഡ് സമയത്തായിരുന്നു അച്ഛന്റെ മരണം. ഞങ്ങൾ ആ സമയത്ത് വിദേശത്താണ്. ഏറ്റവും ഇളയ കുഞ്ഞിന് വിസ ഉണ്ടായിരുന്നില്ല. ആ സമയത്ത് സഹായിച്ചത് സുരേഷേട്ടനാണ്. ദിവ്യ ഉണ്ണിയെ ഇന്ന് ലോകം അറിയപ്പെടുന്ന നർത്തകിയും അഭിനേത്രിയുമാക്കിയത് അച്ഛനാണ്. കലോത്സവത്തിൽ എനിക്ക് സമ്മാനം കിട്ടുമ്പോഴെല്ലാം അത് വാർത്തകളാക്കാനും, ഓരോ പരിപാടിയിലും എന്നെ കൊണ്ടു പോകാനും എല്ലാം അച്ഛനായിരുന്നു ഏറ്റവും ഉത്സാഹം എന്നാണ് ദിവ്യ ഉണ്ണി പറഞ്ഞത്. അച്ഛൻ മരിച്ച സമയത്ത് പോലും സുരേഷേട്ടന്റെ സഹായം മറക്കാൻ പറ്റില്ല. കൊവിഡ് സമയത്തായിരുന്നു അച്ഛന്റെ മരണം. ഞങ്ങൾ ആ സമയത്ത് വിദേശത്താണ്. ഏറ്റവും ഇളയ കുഞ്ഞിന് വിസ ഉണ്ടായിരുന്നില്ല. ആ സമയത്ത് സഹായിച്ചത് സുരേഷേട്ടനാണ്.
Find out more: