ചുരുളി തീർത്തത് 19 ദിവസം കൊണ്ട്; മമ്മൂട്ടി - ലിജോ ചിത്രത്തിന് പാക്കപ്പ്! വേളാങ്കണ്ണിയിലും പഴനിയിലും പരിസര പ്രദേശങ്ങളിലുമായി ഒറ്റ ഷെഡ്യൂളിൽ 28 ദിവസം കൊണ്ടാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്. മമ്മൂട്ടി കമ്പനിയും ലിജോ ജോസ് പെല്ലിശേരിയുടെ ആമേൻ മുവി മൊണാസ്ട്രിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. നവംബർ ഏഴിനായിരുന്നു സിനിമയുടെ ചിത്രീകരണം തുടങ്ങിയിരുന്നത്. മലയാളത്തിൻറെ മെഗാസ്റ്റാർ മമ്മൂട്ടിയെ പ്രധാന കഥാപാത്രമാക്കി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന 'നൻപകൽ നേരത്ത് മയക്കം' ഷൂട്ടിംഗ് പൂർത്തിയായി.  തികച്ചും വ്യത്യസ്തമായ കതാ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രമാണ് നൻപകൽ നേരത്ത് മയക്കം.




    മമ്മൂട്ടിയോടൊപ്പം നടൻ അശോകനും മുഖ്യവേഷത്തിലുണ്ട്. അമരത്തിന് ശേഷം 30 വർഷങ്ങൾ കഴിഞ്ഞ് ഇരുവരും ഒന്നിക്കുന്ന ചിത്രമാണിത്. രമ്യ പാണ്ഡ്യനാണ് ചിത്രത്തിൽ നായിക. ലിജോയുടെ മുൻ ചിത്രമായ ചുരുളി കുളമാവിൽ 19 ദിവസം കൊണ്ടാണ് പൂർത്തീകരിച്ചിരുന്നത്. ടിനു പാപ്പച്ചൻ അസോസിയേറ്റ് ഡയറക്ടറാണ്. ലിജോ തന്നെ കഥയെഴുതിയിരിക്കുന്ന സിനിമയുടെ തിരക്കഥയൊരുക്കുന്നത് എസ് ഹരീഷാണ്. ഡിസംബർ പത്തിന് മമ്മൂട്ടി എറണാകുളത്ത് ചിത്രീകരണം പുരോഗമിക്കുന്ന സിബിഐ 5ൽ ജോയിൻ ചെയ്യുമെന്നാണ് അറിയുന്നത്. ഭീഷ്മപ‍ർവ്വം, പുഴു തുടങ്ങി നിരവധി സിനിമകളാണ് മമ്മൂട്ടിയുടേതായി ഇനി പുറത്തിറങ്ങാനിരിക്കുന്നത്.




  തമിഴും മലയാളവും ഇടകലർന്ന പശ്ചാത്തലത്തിലാണ് ചിത്രമൊരുങ്ങുന്നതെന്നാണ് സൂചന. തേനീ ഈശ്വറാണ് സിനിമയുടെ ഛായാഗ്രഹണം.ശ്രദ്ധേയ എഴുത്തുകാരൻ എം ടി വാസുദേവൻ നായരുടെ കഥകളെ ആസ്‍പദമാക്കി നെറ്റ്ഫ്ളിക്സ് ഒരുക്കുന്ന ആന്തോളജിയിൽ 'കടുഗണ്ണാവ ഒരു യാത്ര' എന്ന കഥ സിനിമയാക്കുന്നതും മമ്മൂട്ടിയും ലിജോയും ഒന്നിച്ചാണ്.  മമ്മൂട്ടി കമ്പനിയും ലിജോ ജോസ് പെല്ലിശേരിയുടെ ആമേൻ മുവി മൊണാസ്ട്രിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. നവംബർ ഏഴിനായിരുന്നു സിനിമയുടെ ചിത്രീകരണം തുടങ്ങിയിരുന്നത്.




 ലിജോയുടെ മുൻ ചിത്രമായ ചുരുളി കുളമാവിൽ 19 ദിവസം കൊണ്ടാണ് പൂർത്തീകരിച്ചിരുന്നത്. തികച്ചും വ്യത്യസ്തമായ കതാ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രമാണ് നൻപകൽ നേരത്ത് മയക്കം. മമ്മൂട്ടിയോടൊപ്പം നടൻ അശോകനും മുഖ്യവേഷത്തിലുണ്ട്. അമരത്തിന് ശേഷം 30 വർഷങ്ങൾ കഴിഞ്ഞ് ഇരുവരും ഒന്നിക്കുന്ന ചിത്രമാണിത്. രമ്യ പാണ്ഡ്യനാണ് ചിത്രത്തിൽ നായിക.

Find out more: