ഈനാംപേച്ചി, എലിപ്പെട്ടി ചിഹ്നങ്ങളിൽ മത്സരിക്കേണ്ടി വരും: മുന്നറിയിപ്പുമായി എകെ ബാലൻ! വരുന്ന പൊതു തെരഞ്ഞെടുപ്പിൽ നിശ്ചിത ശതമാനം വോട്ടുവിഹിതമോ ലോക്സഭാ അംഗങ്ങളെയോ ലഭിച്ചില്ലെങ്കിൽ സിപിഎമ്മിന്റെ ദേശീയ പാർട്ടി പദവി പോകുമെന്ന് ചൂണ്ടിക്കാട്ടിയാണ് എകെ ബാലൻ മുന്നറിയിപ്പ് നൽകിയത്.പ്രവർത്തകർ ഉപേക്ഷ വിചാരിക്കരുതെന്ന മുന്നറിയിപ്പുമായി പാർട്ടിയുടെ കേന്ദ്ര കമ്മിറ്റി അംഗമായ എകെ ബാലൻ. പതിനേഴാം ലോക്സഭയിലേക്ക് 2019ൽ നടന്ന പൊതു തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് കനത്ത തിരിച്ചടിയാണ് നേരിട്ടത്. ലോക്സഭയിലേക്ക് മൂന്ന് അംഗങ്ങളെ മാത്രാണ് സിപിഎമ്മിന് വിജയിപ്പിക്കാൻ സാധിച്ചത്. കേരളത്തിൽ നിന്നും ഒരു സീറ്റും തമിഴ്നാട്ടിൽ നിന്നും രണ്ട് സീറ്റുമാണ് ലഭിച്ചത്. കേരളത്തിൽ 14 സീറ്റുകളിലും തമിഴ്നാട്ടിൽ രണ്ട് സീറ്റുകളിലുമാണ് മത്സരിച്ചത്.'





   

 ഇല മുതൽ സൈക്കിൾ വരെ, മര്യാദയ്ക്കുള്ള ചിഹ്നമൊക്കെ ഇതിനകം പാർട്ടികളെല്ലാം വീതിച്ചെടുത്തു കഴിഞ്ഞു. ഇത്തവണത്തെ തെരഞ്ഞെടുപ്പോടെ ദേശീയ പാർട്ടി പദവി പോയാൽ പിന്നെ നമ്മൾക്ക് മത്സരിക്കാനുള്ള ചിഹ്നമായി തരിക ഈനാംപേച്ചിയോ എലിപ്പെട്ടിയോ തേളോ അല്ലെങ്കിൽ നീരാളിയോ ഒക്കെ ആകാം. ഇത്രയും പതനത്തിലേക്ക് പോയാലുള്ള എന്തായിരിക്കും സ്ഥിതി? ഇതു ഒഴിവാക്കണം എന്നുണ്ടെങ്കിൽ ഇടതുപക്ഷ സ്ഥാനാ ർഥികളെ വിജയിപ്പിച്ചേ മതിയാകു' എന്നും എകെ ബാലൻ പറഞ്ഞു.മൂന്ന് പതിറ്റാണ്ടിലധികം ഭരിച്ച പശ്ചിമ ബംഗാളിൽ നിന്നും ഒരു സീറ്റ് പോലും നേടാൻ സിപിഎമ്മിന് സാധിച്ചില്ല. 31 സീറ്റുകളിൽ മത്സരിച്ചെങ്കിലും നിരാശയായിരുന്നു ഫലം. 





ആകെ 6.28 ശതമാനം വോട്ടുകൾ നേടാൻ മാത്രമേ സിപിഎമ്മിന് കഴിഞ്ഞു. അതുപോലെ മുപ്പത് വർഷത്തിലേറെ കാലം ഭരിച്ച ത്രിപുരയിലും നിരാശയായിരുന്നു സിപിഎമ്മിന്. രണ്ട് സീറ്റുകളിലും വിജയിക്കാനായില്ല.പതിനേഴാം ലോക്സഭയിലേക്ക് 2019ൽ നടന്ന പൊതു തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് കനത്ത തിരിച്ചടിയാണ് നേരിട്ടത്. ലോക്സഭയിലേക്ക് മൂന്ന് അംഗങ്ങളെ മാത്രാണ് സിപിഎമ്മിന് വിജയിപ്പിക്കാൻ സാധിച്ചത്. കേരളത്തിൽ നിന്നും ഒരു സീറ്റും തമിഴ്നാട്ടിൽ നിന്നും രണ്ട് സീറ്റുമാണ് ലഭിച്ചത്. കേരളത്തിൽ 14 സീറ്റുകളിലും തമിഴ്നാട്ടിൽ രണ്ട് സീറ്റുകളിലുമാണ് മത്സരിച്ചത്.ഇത്തവണത്തെ തെരഞ്ഞെടുപ്പോടെ ദേശീയ പാർട്ടി പദവി പോയാൽ പിന്നെ നമ്മൾക്ക് മത്സരിക്കാനുള്ള ചിഹ്നമായി തരിക ഈനാംപേച്ചിയോ എലിപ്പെട്ടിയോ തേളോ അല്ലെങ്കിൽ നീരാളിയോ ഒക്കെ ആകാം. 




ഇത്രയും പതനത്തിലേക്ക് പോയാലുള്ള എന്തായിരിക്കും സ്ഥിതി? ഇതു ഒഴിവാക്കണം എന്നുണ്ടെങ്കിൽ ഇടതുപക്ഷ സ്ഥാനാർഥികളെ വിജയിപ്പിച്ചേ മതിയാകു' എന്നും എകെ ബാലൻ പറഞ്ഞു. കേരളത്തിൽ 14 സീറ്റുകളിലും തമിഴ്നാട്ടിൽ രണ്ട് സീറ്റുകളിലുമാണ് മത്സരിച്ചത്.'ഇല മുതൽ സൈക്കിൾ വരെ, മര്യാദയ്ക്കുള്ള ചിഹ്നമൊക്കെ ഇതിനകം പാർട്ടികളെല്ലാം വീതിച്ചെടുത്തു കഴിഞ്ഞു. ഇത്തവണത്തെ തെരഞ്ഞെടുപ്പോടെ ദേശീയ പാർട്ടി പദവി പോയാൽ പിന്നെ നമ്മൾക്ക് മത്സരിക്കാനുള്ള ചിഹ്നമായി തരിക ഈനാംപേച്ചിയോ എലിപ്പെട്ടിയോ തേളോ അല്ലെങ്കിൽ നീരാളിയോ ഒക്കെ ആകാം. ഇത്രയും പതനത്തിലേക്ക് പോയാലുള്ള എന്തായിരിക്കും സ്ഥിതി? ഇതു ഒഴിവാക്കണം എന്നുണ്ടെങ്കിൽ ഇടതുപക്ഷ സ്ഥാനാ ർഥികളെ വിജയിപ്പിച്ചേ മതിയാകു' എന്നും എകെ ബാലൻ പറഞ്ഞു.

మరింత సమాచారం తెలుసుకోండి: