എംകെ സ്റ്റാലിൻ്റെ ഭാര്യ ഗുരുവായൂർ ക്ഷേത്രത്തിലേക്ക് ഒരു യന്ത്രം കൂടി സമർപ്പിച്ചു! സ്വർണക്കിരീടത്തിനൊപ്പം യന്ത്രം കൂടി ക്ഷേത്രത്തിനായി നൽകി തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ്റെ ഭാര്യ ദുർഗ സ്റ്റാലിൻ. ഗുരുവായൂർ ക്ഷേത്രത്തിലേക്ക് വഴിപാടായി സമർപ്പിച്ചതിൽ ഒരു യന്ത്രവും ഉൾപ്പെടുന്നു.ചന്ദനം അരച്ച് ബാക്കിവരുന്ന ചന്ദനമുട്ടികൾ (തേയ) അരയ്ക്കുന്ന യന്ത്രമാണ് ദുർഗാ സ്റ്റാലിൻ സമർപ്പിച്ചത്. രണ്ടുലക്ഷം രൂപ വിലവരുന്നതാണ് ഈ യന്ത്രം. ചന്ദനം അരച്ച് ബാക്കി വരുന്ന ഭാഗത്തെ തേയ എന്നാണ് പറയാറ്. ആയിരക്കണക്കിന് തേയയാണ് ക്ഷേത്രത്തിൽ കെട്ടിക്കിടക്കുന്നത്. ഇതിന് കോടികൾ വിലമതിക്കും. ദേവസ്വത്തിന് ഇത് വിൽക്കാനോ ലേലം ചെയ്യാനോ അധികാരമില്ല. വനം വകുപ്പിനു മാത്രമേ ചന്ദനമുട്ടി വിൽക്കാനുള്ള അധികാരമുള്ളൂ. മറ്റു ക്ഷേത്രങ്ങൾക്കു പോലും നൽകാനും അധികാരമില്ല. 





കിലോക്ക് 17,000 രൂപയ്ക്കാണ് ദേവസ്വം വനം വകുപ്പിൽനിന്നു ചന്ദനമുട്ടി വാങ്ങുന്നത്. എന്നാൽ തേയ വനം വകുപ്പിന് തിരിച്ചു നൽകുമ്പോൾ 1000 രൂപയാണ് കിലോയ്ക്ക് ലഭിക്കുന്നത്. ഇതുമൂലം വർഷങ്ങളായി തേയ കെട്ടിക്കിടക്കുകയാണ്. തേയ അരയ്ക്കുന്ന യന്ത്രം വന്നതോടെ ഈ പ്രശ്നത്തിന് പരിഹാരമാകും. വ്യാഴാഴ്ച ഉച്ചപൂജാ നേരത്ത് രാവിലെ 11:35ന് ദുർഗാ സ്റ്റാലിൻ ക്ഷേത്രത്തിൽ പ്രവേശിച്ചാണ് സമർപ്പണം നടത്തിയത്. 32 പവൻ തൂക്കവരുന്ന സ്വർണക്കിരീടമാണ് സമർപ്പിച്ചത്. 14 ലക്ഷത്തിലേറെ രൂപ വിലവരും. മുൻപും ക്ഷേത്രത്തിൽ സ്വർണക്കിരീടം സമർപ്പണമായി ലഭിച്ചിട്ടുണ്ട്. 2021ൽ പ്രവാസി വ്യവസായി ഡോ. ബി രവി പിള്ളയാണ് ഗുരുവായൂരപ്പന് സ്വർണക്കിരീടം സമർപ്പിച്ചത്. അടുത്തിടെ ചെന്നൈ സ്വദേശിയായ ഭക്ത അരക്കോടിയിലധികം വിലവരുന്ന സ്വർണക്കിണ്ടി സമർപ്പിച്ചിരുന്നു. 





ചന്ദനം അരച്ച് ബാക്കി വരുന്ന ഭാഗത്തെ തേയ എന്നാണ് പറയാറ്. ആയിരക്കണക്കിന് തേയയാണ് ക്ഷേത്രത്തിൽ കെട്ടിക്കിടക്കുന്നത്. ഇതിന് കോടികൾ വിലമതിക്കും. ദേവസ്വത്തിന് ഇത് വിൽക്കാനോ ലേലം ചെയ്യാനോ അധികാരമില്ല. വനം വകുപ്പിനു മാത്രമേ ചന്ദനമുട്ടി വിൽക്കാനുള്ള അധികാരമുള്ളൂ. മറ്റു ക്ഷേത്രങ്ങൾക്കു പോലും നൽകാനും അധികാരമില്ല. കിലോക്ക് 17,000 രൂപയ്ക്കാണ് ദേവസ്വം വനം വകുപ്പിൽനിന്നു ചന്ദനമുട്ടി വാങ്ങുന്നത്. എന്നാൽ തേയ വനം വകുപ്പിന് തിരിച്ചു നൽകുമ്പോൾ 1000 രൂപയാണ് കിലോയ്ക്ക് ലഭിക്കുന്നത്. ഇതുമൂലം വർഷങ്ങളായി തേയ കെട്ടിക്കിടക്കുകയാണ്. തേയ അരയ്ക്കുന്ന യന്ത്രം വന്നതോടെ ഈ പ്രശ്നത്തിന് പരിഹാരമാകും.




ദേവസ്വത്തിന് ഇത് വിൽക്കാനോ ലേലം ചെയ്യാനോ അധികാരമില്ല. വനം വകുപ്പിനു മാത്രമേ ചന്ദനമുട്ടി വിൽക്കാനുള്ള അധികാരമുള്ളൂ. മറ്റു ക്ഷേത്രങ്ങൾക്കു പോലും നൽകാനും അധികാരമില്ല. കിലോക്ക് 17,000 രൂപയ്ക്കാണ് ദേവസ്വം വനം വകുപ്പിൽനിന്നു ചന്ദനമുട്ടി വാങ്ങുന്നത്. എന്നാൽ തേയ വനം വകുപ്പിന് തിരിച്ചു നൽകുമ്പോൾ 1000 രൂപയാണ് കിലോയ്ക്ക് ലഭിക്കുന്നത്. ഇതുമൂലം വർഷങ്ങളായി തേയ കെട്ടിക്കിടക്കുകയാണ്. തേയ അരയ്ക്കുന്ന യന്ത്രം വന്നതോടെ ഈ പ്രശ്നത്തിന് പരിഹാരമാകും. വ്യാഴാഴ്ച ഉച്ചപൂജാ നേരത്ത് രാവിലെ 11:35ന് ദുർഗാ സ്റ്റാലിൻ ക്ഷേത്രത്തിൽ പ്രവേശിച്ചാണ് സമർപ്പണം നടത്തിയത്. 32 പവൻ തൂക്കവരുന്ന സ്വർണക്കിരീടമാണ് സമർപ്പിച്ചത്. 14 ലക്ഷത്തിലേറെ രൂപ വിലവരും. മുൻപും ക്ഷേത്രത്തിൽ സ്വർണക്കിരീടം സമർപ്പണമായി ലഭിച്ചിട്ടുണ്ട്. 2021ൽ പ്രവാസി വ്യവസായി ഡോ. ബി രവി പിള്ളയാണ് ഗുരുവായൂരപ്പന് സ്വർണക്കിരീടം സമർപ്പിച്ചത്. 

Find out more: